Followers

Sunday, October 31, 2010

യുക്തിവാദികളുടെ സദാചാര സങ്കല്‍പ്പം 

ഒരു യുക്തിവാദി നേതാവ് അദ്ദേഹത്തിന്റെ ബ്ലോഗിലെഴുതിയത് കാണുക:

"അല്ലാഹുവും ലൈംഗിക സദാചാരവും !
ആദം നബിയെ മണ്ണു കുഴച്ചുണ്ടാക്കിയ ശേഷം ഹവ്വയ്ക്കും ആദമിനും മക്കളുണ്ടായതു മനസ്സിലായി. പക്ഷേ ആ മക്കള്‍ക്കെങ്ങനെ മക്കളുണ്ടായി? അമ്മയെ വേള്‍ക്കുകയായിരുന്നോ? അതോ പെങ്ങളെ കെട്ടിയോ?
എന്തേ ഈ ദൈവത്തിനന്നു അമ്മയെയും പെങ്ങളെയും തിരിച്ചറിയാനുള്ള സദാചാരബോധം ഇല്ലാതെ പോയത്?
യുക്തിവാദികളുടെ സദാചാരം തുടര്‍ന്നു ചര്‍ച്ച ചെയ്യാം.
ഇസ്ലാമികവാദികളുടെ മറുപടി വരട്ടെ !"

ചോദ്യങ്ങളില്‍ ചിലതിന്‌ ഉത്തരം പറയാന്‍ കഴിയില്ല. ചോദ്യം തെറ്റാവുന്നത് കൊണ്ടും ഇത് സംഭവിക്കാം. ഒരു യുക്തിവാദി ഈശ്വരവിശ്വാസിയെ സമീപിച്ച് ചോദിച്ചു: അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനല്ലേ?
വിശ്വാസി: അതെ.
യുക്തിവാദി: തനിക്ക് തുല്യനായ മറ്റൊരു ഒരു ദൈവത്തെ സൃഷ്ടിക്കാന്‍ അല്ലാഹുവിന്ന് കഴിയുമോ?
വിശ്വാസി: അങ്ങനെ ചോദിച്ചാല്‍....
യുക്തിവാദി: 'അതെ' എന്നാണ്‌ നിങ്ങള്‍ ഉത്തരം ​നല്‍കുന്നതെങ്കില്‍ ഒന്നിലേറെ ദൈവങ്ങളുണ്ടാകാമെന്ന് സമ്മതിക്കേണ്ടി വരും. 'കഴിയില്ല' എന്നാണ്‌ പറയുന്നതെങ്കില്‍ അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണെന്ന വാദം പൊളിയും.

താര്‍ക്കികനായ യുക്തിവാദിക്ക് മുമ്പില്‍ പാവം സാധാരണക്കാരനായ വിശ്വാസി പരുങ്ങിപ്പോയി. എന്തായിരുന്നു കാരണം?
ഈ ചോദ്യം തെറ്റാണ്‌. അല്ലാഹു പ്രപഞ്ചത്തിന്റെ സ്രഷ്ടാവാണ്‌. ആദി കാരണം! ആദി കാരണത്തിന്‌ പിന്നീട് മറ്റൊരു ആദികാരണത്തെ സൃഷ്ടിക്കാന്‍ കഴിയുമോ എന്ന ചോദ്യം പോലെ അസംബന്ധമാണീ ചോദ്യവും. അല്ലാഹുവിന്റെ മറ്റൊരു വിശേഷണമാണല്ലോ അതുല്യന്‍. അതുല്യന്‌ തുല്യനായി മറ്റൊന്ന് ഉണ്ടാവുക എന്നതും അസംബന്ധം തന്നെ.
ഇതേ പോലുള്ള അസംബന്ധം തന്നെയാണ്‌ മേല്‍ കൊടുത്ത അല്ലാഹുവിന്റെ സദാചാരം സംബന്ധിച്ചുള്ള ചോദ്യവും.

ആദമിന്നും ഹവ്വാക്കും മക്കളുണ്ടായതിന്ന് കുഴപ്പമില്ല. എന്നാല്‍ ആദമിന്റെയും ഹവ്വായുടെയും മക്കള്‍ക്കെങ്ങനെ മക്കളുണ്ടായി? അവര്‍ക്ക് കല്യാണം കഴിക്കാന്‍ സ്വന്തം സഹോദരങ്ങളല്ലാതെ മറ്റാരുമുണ്ടായിരുന്നില്ലല്ലോ. പെങ്ങളെ കല്യാണം കഴിക്കുന്നത് അധാര്‍മ്മികമല്ലേ? ഈ അധാര്‍മ്മികതക്ക് കൂട്ടു നിന്ന അല്ലാഹു അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവനല്ലേ? ഇതാണ്‌ യുക്തിവാദം!

ആദമിന്റെ മക്കള്‍ക്ക് ഇണകളാക്കാന്‍ വേണ്ടി അല്ലാഹു 'മണ്ണെടുത്ത് കുഴച്ച്' പുതിയ ആളുകളെ ഉണ്ടാക്കി കൊടുക്കാതിരുന്നത് എന്ത്കൊണ്ട്? 'അന്നില്ലാത്ത ധാര്‍മ്മികത എന്തിനാ ഇന്ന്' എന്നാണ്‌ ഈ യുക്തിവാദിക്ക് ശരിക്കും ചോദിക്കേണ്ടത്. ആദ്യം മറിച്ചൊരു ചോദ്യം ചൊദിച്ചു വച്ചാല്‍ ഈ ചോദ്യം വളരെ എളുപ്പമാകുമല്ലോ. അവിടെയാണ്‌ യുക്തി പ്രവര്‍ത്തിക്കേണ്ടത്.


ഇത് ഞാന്‍ വെറുതെ പറയുന്നതല്ല. 1999 സെപ്‌റ്റമ്പര്‍ മാസത്തെ യുക്തിരേഖ മാസികയിലൂടെ അവര്‍ എഴുതി പ്രചരിപ്പിക്കുന്ന സദാചാരം ഒന്ന് പരിചയപ്പെടുക:
1. ".... വിവാഹപൂര്‍വ്വ ലൈംഗിക ബന്ധം പാപമാണെന്ന് പ്രഖ്യാപിക്കുന്നതും കന്യകയായിരിക്കാന്‍ അവിവാഹിതകളെ നിര്‍ബന്ധിക്കുന്നതും തെറ്റാണ്‌."

2. "അവിവാഹിതയുടെ ലൈംഗിക ബന്ധം പോലെത്തന്നെ അവരുടെ ഗര്‍ഭധാരണവും പ്രസവവും അന്തസ്സ് കെട്ട പ്രവര്‍ത്തിയായിട്ടാണ്‌ യാഥാസ്ഥിക സമൂഹം വീക്ഷിക്കുന്നത്."

3. പഴയ സോവിയറ്റ് യൂണിയനില്‍ ഇത്തരത്തിലുള്ള പതിനായിരക്കണക്കിന്‌ അമ്മമാരുണ്ടായിരുന്നു. പാശ്ചാത്യ ലോകത്തും ഈ പ്രവണത ഇപ്പോള്‍ അംഗീകാരം നേടിക്കഴിഞ്ഞിട്ടുണ്ട്."

4. വിവാഹപൂര്‍വ്വമായിട്ടുള്ളതും വിവാഹ ബാഹ്യമായിട്ടുള്ളതുമായ ലൈംഗിക ബന്ധങ്ങള്‍ സ്വകാര്യതയുടെ അതിരുകള്‍ ലംഘിച്ചു തുടങ്ങിയാല്‍ ഗുരുതരമായ സാമുഹ്യ പ്രശ്നമായി തീരുമെന്നതില്‍ സംശയമില്ല. അതെന്തായാലും ശരി ആധുനികവും ശാസ്ത്രീയവുമായ സദാചാരമൂല്യങ്ങള്‍ അംഗീകരിക്കപ്പെടുമ്പോള്‍ മാത്രമേ സ്ത്രീക്ക് ലൈംഗിക സ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവും നേടാന്‍ സാധിക്കുകയുള്ളു. മത യാഥാസ്ഥിക പിന്തിരിപ്പന്‍ സമൂഹങ്ങളുടെ പുരുഷാധിപത്യ സദാചാര നിയമങ്ങള്‍ തേര്‍വാഴ്ച നടത്തുന്ന വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടം സന്ധിയില്ലാതെ തുടരുന്നതിലൂടെ മാത്രമേ ആധുനിക സമൂഹത്തെ സൃഷ്ടിക്കാനാവുകയുള്ളു."

സദാചാരത്തെ സംബന്ധിച്ചുള്ള യുക്തിവാദ കാഴ്ചപ്പാട് ഇതാണ്‌. ഇപ്പോള്‍ അല്ലാഹുവിന്റെ സദാചാരബോധം വിചാരണ ചെയ്യുന്ന ബ്ലോഗില്‍ നേരത്തെ ഞാനിത് ചര്‍ച്ചവിഷയമാക്കിയിരുന്നു. അതിന്ന് പലതരം പ്രതികരണങ്ങളുണ്ടായി.

1. ജബ്ബാര്‍: "യുക്തിരേഖയില്‍ അങ്ങനെയൊരു ലേഖനം കണ്ടതോര്‍ക്കുന്നില്ല. അത് ആരുടെ ലേഖനമാണെന്ന് ചോദിച്ചിട്ട് ഇവര്‍ പറയുന്നുമില്ല. വ്യാജപ്രചരണമാണോ എന്നു സംശയമുണ്ട്. ആ ലേഖനത്തിന്റെ ഒറിജിനല്‍ ഒന്നു കാണിക്കാമോ? അതു മുഴുവന്‍ വായിച്ചിട്ടു പ്രതികരിക്കം"

ഈ പ്രതികരണത്തെ തുടര്‍ന്ന് ഞാന്‍ ഇങ്ങനെ ചോദിച്ചു: "യുക്തിരേഖയില്‍ ഇങ്ങനെയൊരു ലേഖനം വരാന്‍ സാദ്ധ്യതയുണ്ടോ?
ഇത്തരം കാഴ്ചപ്പാടുകള്‍ യുക്തിവദികള്‍ വച്ചുപുലര്‍ത്തുന്നുണ്ടോ?
ഇതൊക്കെ യുക്തിവാദികള്‍ക്ക് അനുവദനീയമാണോ?
അല്ലെങ്കില്‍ ഇതിനെയൊക്കെ എതിര്‍ക്കലാണോ യുക്തിവാദം?
ഈ വിഷയത്തില്‍ ഒരു ക്ലാരിഫികേഷന്‍ കിട്ടിയാല്‍ നന്നായിരിക്കും."

ഈ വഴിക്ക് വ്യക്തമായ പ്രതികരണം അവരുടെ ഭാഗത്ത് നിന്ന് പിന്നീട് ഉണ്ടായില്ല. ഏങ്കിലും അവരെന്നെ നിരാശപ്പെടുത്തിയില്ല. രണ്ടാമത്തെ പ്രതികരണം ഇങ്ങനെയായിരുന്നു. ജബ്ബാറിന്റെ സുഹൃത്തും യുക്തിവാദിയുമായ മി. വിചാരം അദ്ദേഹത്തിന്ന് നല്‍കിയ ഉപദേശം കാണുക: "താങ്കളുടെ ഉമ്മ, ഭാര്യ, മകൾ എന്നിവർക്ക് മറ്റൊരു പുരുഷനോട് രമിയ്ക്കാൻ തോന്നുണ്ടെങ്കിൽ അത് സംഭവിച്ചേ മതിയാവൂ."

യുക്തിരേഖയിലെ സദാചാരം അവര്‍ അംഗീകരിക്കുന്നുവെന്ന് വ്യക്തം. മാത്രമല്ല; ഒരാളുടെ ഉമ്മ, ഭാര്യ, മകള്‍ എന്നിവരെക്കുറിച്ചൊക്കെ ആഭാകരമായ പ്രസ്താവന ഇത്രയും പരസ്യമായി നടത്തുന്നത് പോലും തെറ്റാണെന്ന് അവര്‍ കരുതുന്നുമില്ല.

ഇത് പറയുമ്പോള്‍ ജബ്ബാറിന്റെ ഉമ്മയെ സംബന്ധിച്ച് രണ്ട് വാക്ക് പറയേണ്ടതുണ്ട്. ഒരിക്കല്‍ ജബ്ബാര്‍ ഉമ്മയോട് ചോദിച്ചുവത്രെ: 'ഉമ്മ സ്വര്‍ഗ്ഗത്തിലെത്തിയാല്‍ എന്താണ്‌ ആദ്യം ആഗ്രഹിക്കുക?
ഉമ്മ: എന്റെ മക്കളെല്ലാം എന്റെയടുത്തുണ്ടാകണമെന്നാണ്‌ ഞാന്‍ ആഗ്രഹിക്കുക.
സത്യവിശ്വാനിയായ, സ്വര്‍ഗ്ഗം കൊതിക്കുന്ന, അത് പ്രതീക്ഷിക്കുന്ന ഉമ്മയെ കുറിച്ചാണ്‌ ഒരു സുഹൃത്ത് ഈ തമ്മാടിത്തം വിളിച്ചു പറഞ്ഞത് എന്നോര്‍ക്കണം.

പിന്നീട് ഞാനുള്‍പ്പെടെ പലരും സുഹൃത്തിന്റെ ഉപദേശത്തോടുള്ള ജബ്ബാറിന്റെ പ്രതികരണം ആരാഞ്ഞെങ്കിലും വ്യക്തമായ മറുപടി നല്‍കാതെ 'പിന്നെ ചര്‍ച്ച ചെയ്യാം' എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ്‌ അദ്ദേഹം ചെയ്തത്.

ഇനി സദാചാരത്തെ സംബന്ധിച്ചുള്ള യുക്തിവാദിയുടെ ചോദ്യത്തിലെ തെറ്റ് എന്താണെന്ന് നോക്കാം. അല്ലാഹു പറയുന്നു: 'മനുഷ്യരേ, ഒരു പുരുഷനില്‍ നിന്നും ഒരു സ്ത്രീയില്‍ നിന്നുമാണ്‌ നിങ്ങളെ നാം സൃഷ്ടിച്ചത്.' (ഖുര്‍ആന്‍ 49: 13)

ഇതാണ്‌ അല്ലാഹു ഉദേശിച്ചത്. ലോകത്തുള്ള സകല മനുഷ്യരും ഏകോദര സഹോദരന്മാരായിരിക്കണം. അപ്പോള്‍ പിന്നെ ആദമിന്റെ മക്കള്‍ക്ക് കല്യാണം കഴിക്കാന്‍ അല്ലാഹു വേറെ കുറച്ച് മനുഷ്യരെ സൃഷ്ടിച്ചു കൊടുത്താല്‍ ഈ പദ്ധതി എങ്ങനെ നടപ്പിലാകും? മക്കള്‍ക്ക് കല്യാണം കഴിക്കാന്‍ വേറെ ആളുകളെ സൃഷ്ടിക്കുന്നതിന്ന് പകരം രണ്ട് ആദമിനെയും രണ്ട് ഹവ്വയെയും സൃഷ്ടിച്ച് അവരുടെ മക്കള്‍ തമ്മില്‍ തമ്മില്‍ കല്യാണം കഴിപ്പിച്ചാലും മതിയായിരുന്നുവല്ലോ. സര്‍വ്വശക്തനായ അല്ലാഹുവിന്ന് ഇത് കഴിയാഞ്ഞിട്ടല്ല. മറിച്ച് മനുഷ്യരെ ഏകോദര സഹോദരന്‍മാരാക്കുകയെന്ന പദ്ധതി നടപ്പിലാക്കാനാണ്‌ അല്ലാഹു ഉദ്ദേശിച്ചത്. ഈ ഉദേശ്യം നടപ്പിലാക്കുവാന്‍ ഇതല്ലാതെ വേറെ വഴിയുണ്ടോ?

കെ.കെ. ആലിക്കോയ

അസിമാനന്ദയും കാളിദാസനും
ഇസ്‌ലാമിക ചരിത്രം: കൈപ്പും മധുരവും
ഇസ്‌ലാമിന്‍റെ പ്രബോധന വിജയവും അവിശ്വാസികളുടെ പ്രതിരോധവും
ഖുര്‍ആനിലെ 'ജനാധിപത്യ സൂക്തങ്ങള്‍'!
പ്രവാചകനിന്ദ: ശിക്ഷയും മാപ്പും
ലത്തീഫിന്റെ പ്രവാചകനിന്ദയും കാളിദാസന്റെ പ്രവാചകസ്നേഹവും

47 comments:

  1. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ടിന്‍റു മോന്‍: എനിക്ക് ഉടനെ ഒന്ന് നാട്ടില്‍ പോകണം.
    അറബി: എന്താ ഇത്ര അത്യാവശ്യം?
    ടിന്‍റു മോന്‍: എന്‍റെ ഭാര്യ പ്രസവിച്ചു.
    അറബി: എടോ താനിവിടെ വന്നിട്ട് രണ്ട് വര്‍ഷമായില്ലേ; പിന്നെങ്ങനെയാ ഭാര്യ പ്രസവിക്കുന്നത്?
    ടിന്‍റു മോന്‍: അത് അന്വേഷിക്കാന്‍ തന്നെയാ ഞാന്‍ പോകുന്നത്.
    ഈ ടിന്‍റു മോന്‍ ആളു തമാശക്കരനാണെങ്കിലും മതം, ധാര്‍മ്മികത തുടങ്ങി യുക്തിവാദികള്‍ മണ്ണിട്ട് മൂടാന്‍ ശ്രമിച്ചു കോണ്ടിരിക്കുന്ന, രോഗങ്ങളൊക്കെ അത്യാവശ്യം ഉള്ളവനാണ്‌. അത് കൊണ്ടാണ്‌ അവനും അറബിയും തമ്മില്‍ ഇങ്ങനെയൊരു ഡയലോഗ് നടന്നത്.

    എന്നാല്‍, ജബ്ബാറിന്‍റെ 'അപ്പപ്പോള്‍ തീരുമാനിക്കുന്ന, യുക്തിരേഖ മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന, താന്തോന്നി ധാര്‍മ്മികത' പ്രകാരമാണെങ്കിലോ?
    അതിന്ന് പറ്റിയ ഒരുദാഹരണം പറയാം: ആളുകള്‍ ഗള്‍ഫില്‍ പോകാനും മറ്റും തുടങ്ങുന്നതിന്ന് വളരെ മുമ്പ്, ഫോണ്‍ ഇല്ലെന്ന്‌ മാത്രമല്ല; തപാല്‍ വകുപ്പ് പോലും പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാകത്തില്‍ നിലവില്‍ വരും മുമ്പ്, ഒരു നാള്‍ ഒരു ഗ്രാമത്തിലെ ഒരു വീട്ടില്‍ നടന്ന ഒരു സംഭവം. ഗൃഹനാഥന്‍ വലിയൊരു ഭാണ്ഡവുമായി വീട്ടിലേക്ക് വരുന്നു. അയാളെ കണ്ട ഭാര്യ പകച്ചു നില്‍ക്കുന്നു. അയാള്‍ (പേര്‌: യുക്തിവാദി) പറഞ്ഞു: ഇത് ഞാന്‍ തന്നെയാ. നിന്‍റെ ആദര്‍ശ ഭര്‍ത്താവ്.
    യുക്തിവാദിനി: കഴിഞ്ഞ ആറു വര്‍ഷമായി, നിങ്ങള്‍ ജീവിച്ചിരിപ്പുണ്ടോ ഇല്ലേ എന്നു പോലുമറിയാതെ തീ തിന്നു കഴിയുകയായിരുന്നു ഞാന്‍.
    യുക്തിവാദി: ഏതൊരു ഭാര്യക്കും പരിഭവം കാണും. നിന്നെ ഞാന്‍ കുറ്റം പറയുന്നില്ല. പക്ഷെ, ഞാന്‍ വെറുതെ ഇരിക്കുകയായിരുന്നില്ല. കഠിനമായി അധ്വാനിക്കുകയായിരുന്നു. ഇതാ ഈ കിഴി നോക്കു; ഇത് മുഴുവന്‍ സ്വര്‍ണ്ണ നാണയങ്ങളാണ്‌. ഇനി ഞാന്‍ എങ്ങോട്ടും പോകുന്നില്ല. നമുക്ക് കുറെ നിലം വാങ്ങണം. അതില്‍ കൃഷി ചെയ്തു നമ്മുടെ മോനെയും നോക്കി ഇവിടെ കഴിയണം.
    യുക്തിവാദിനി: സന്തോഷം. നമ്മുടെ കഷ്ടപ്പാടുകള്‍ തീരുമല്ലോ. പിന്നെ, ഞാനും ഇവിടെ വെറുതെയിരിക്കുകയായിരുന്നില്ല. നിങ്ങള്‍ പോകുമ്പോള്‍ നമുക്ക് ഒരു മകനല്ലേ ഉണ്ടായിരുന്നുള്ളു? ഞാന്‍ പിന്നെയും രണ്ട് തവണ പ്രസവിച്ചു. ഇപ്പോള്‍ നമുക്ക് കുട്ടികള്‍ മൂന്നുണ്ട്. രണ്ട് ആണും ഒരു പെണ്ണും.
    യുക്തിവാദി: എനിക്കും സന്തോഷമായി. നീ നിന്‍റെ യൌവനം പാഴാക്കിയില്ലല്ലോ. നിന്നെ ഞാന്‍ അഭിനന്ദിക്കുന്നു. നിന്നെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. നമ്മുടേത് ഒന്നാം തരം ആദര്‍ശ വിവാഹം തന്നെ.

    ReplyDelete
  2. (യുക്തിവാദിയായ ഇ. എ. ജബ്ബാറിന്‍റെ ഖുര്‍ആന്‍ സംവാദം എന്ന ബ്ലോഗില്‍ "മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്‌ഷ്യം ഒരു നാലാം കിട വ്യഭിചാരശാലയിലേക്കുള്ള സീസണ്‍ ടിക്കറ്റോ?" എന്ന ശീര്‍ഷകത്തില്‍ ഒരു ലേഖനമുണ്ട്. അതിന്നെഴുതിയ ഒരു പ്രതികരണമാണിത്. )

    ഇസ്‌ലാം എന്ത് പറഞ്ഞാലും അതിനെ മോശമായ അര്‍ത്ഥത്തിലേ മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുകയുള്ളു എന്ന തീരുമാനം യുക്തിയല്ല; യുക്തിവാദവുമല്ല. ഖുര്‍ആന്‍ പരിചയപ്പെടുത്തിയ സ്വര്‍ഗ്ഗം ഒരു വ്യഭിചാരശാലയാണെന്ന രീതിയല്‍ ഖുര്‍ആന്‍ സംവാദം എന്ന ബ്ലോഗിലവതരിപ്പിച്ച വാദം ഒരു മുന്‍വിധിയുടെ സൃഷ്ടിയാണ്‌; അതാണെന്നതിന്ന് വേണ്ടുവോളം തെളിവുകള്‍ ആ ലേഖനത്തിലുണ്ട്. അതിന്‍റെ ഹെഡ്ഡിംഗ് തന്നെയാണ്‌ ഒന്നാമത്തെ തെളിവ്. സ്വര്‍ഗ്ഗത്തെക്കുറിക്ക് സുദീര്‍ഘമായ വിവരണം അദ്ദേഹം ഖുര്‍ആനില്‍ നിന്ന് ഉദ്ധരിക്കുന്നുണ്ട്. എന്നാല്‍ ആ സ്വര്‍ഗം ഒരു വ്യഭിചാരശാലയാണെന്ന് ധ്വനിപ്പിക്കുന്ന ഒന്നും അതിലില്ല. 'അവര്‍ക്ക് വിശുദ്ധരായ ഇണകളുണ്ടാകും' എന്നാണ്‌ ഖുര്‍ആന്‍ പറഞ്ഞത്. (ആദ്ധ്യായം 2: സൂക്തം 25) 'വിശുദ്ധരായ ഇണകള്‍' എന്നതിന്ന് 'നികൃഷ്ടരായ വ്യഭിചാരിണികള്‍' എന്ന് അര്‍ത്ഥം കല്‍പ്പിക്കുന്നത് യുക്തിയാണോ? ഇതാണോ യുക്തിവാദം?
    ഒരു സ്ത്രീയുമായി അവളുടെ നിയമപ്രകാരമുള്ള ഇണയല്ലാത്ത ഒരാള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്നാണ്‌ വ്യഭിചാരം എന്ന് പറയുന്നത്. പണമോ കേവല 'സുഖ'മോ ആവാം ഈ വൃത്തികേടിന്‍റെ ലക്‌ഷ്യം. എന്നാല്‍ സ്വര്‍ഗ്ഗത്തിലെ ഒരു സ്ത്രീയുമായി അവളുടെ നിയമപ്രകാരമുള്ള ഇണയല്ലാത്ത ഒന്നോ അതിലധികമോ പുരുഷന്‍മാര്‍ ബന്ധപ്പെടുമെന്ന ഒരു നേരിയ സൂചനയെങ്കിലും ഖുര്‍ആനിലുണ്ടോ? ഇല്ലെന്ന് മാത്രമല്ല; മറിച്ചുള്ള സൂചനകള്‍ ധാരാളമുണ്ട് താനും.
    ഖുര്‍ആനില്‍ നിന്ന് ജബ്ബാര്‍ ഉദ്ധരിച്ച സൂക്തങ്ങളില്‍ ചിലത് കാണുക: "അവയില്‍ ദൃഷ്ടി നിയന്ത്രിക്കുന്നവരായ സ്ത്രീകളുണ്ടായിരിക്കും. അവര്‍ക്ക്‌ മുമ്പ്‌ മനുഷ്യനോ, ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല. 55:56"
    അഥവാ ആര്‍ക്കാണോ ഈ സ്ത്രീകള്‍ ഇണകളായി നല്‍കപ്പെടുന്നത് അവരല്ലാതെ മറ്റാരും അവരെ സ്പര്‍ശിച്ചിട്ടില്ല. അത് മാത്രവുമല്ല ദൃഷ്ടി നിയന്ത്രിക്കുന്നവരുമാണവര്‍. അഥവാ അവ്രുടെ ഇണകളെയല്ലാതെ മറ്റാരെയും നോക്കാന്‍ പോലും ശ്രമിക്കാത്തവര്‍!
    "അങ്ങനെ അവരെ നാം കന്യകമാരാക്കിയിരിക്കുന്നു.
    സ്നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു. 56:10-37"
    കന്യകയെന്ന സങ്കല്‍പ്പത്തെ ആദരിക്കാന്‍ ഒരു യുക്തിവാദിക്ക് കഴിയില്ലായിരിക്കാം. എന്നാലും അതിന്‍റെ അര്‍ത്ഥം അറിയാതെ പോകുന്നത് ഉചിതമല്ലല്ലോ.
    കന്യകമാരായ വ്യഭിചാരിണികളുണ്ടാകുമോ??
    അതും പരിശുദ്ധരായ വ്യഭിചാരിണികള്‍?
    അന്യരാരും സ്പര്‍ശിക്കാത്ത വ്യഭിചാരിണികള്‍?
    അന്യ പുരുഷനെ കണ്ണുയര്‍ത്തി നോക്കുക പോലും ചെയ്യാത്ത വ്യഭിചാരിണികള്‍?
    അങ്ങനെയൊന്ന് സ്വര്‍ഗ്ഗത്തിലുണ്ടെങ്കില്‍ എല്ലാവരും ശ്രമിക്കേണ്ടത് ആ സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരാനാണ്‌. കാരണം, ലോകാല്‍ഭുതങ്ങള്‍ പലതും നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഈ ലോകത്ത് നമുക്ക് കാണാന്‍ കഴിഞ്ഞിട്ടില്ലാത്ത ഈ അല്‍ഭുതം ഒന്ന് നേരില്‍ കാണാന്‍ വേണ്ടി നമുക്കൊന്ന് സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ശ്രമിക്കാം.

    ReplyDelete
  3. ഇനി കന്യക, സ്ത്രീകളുടെ പരപുരുഷ ബന്ധം, ചരിത്ര്യശുദ്ധി ഇവയെക്കുറിക്കുള്ള യുക്തിവാദ കാഴ്ചപ്പാട് എന്താണെന്ന് നോക്കാം.
    1999 സെപ്റ്റമ്പര്‍ ലക്കം യുക്തിരേഖയില്‍ നിന്ന്:
    1. "... വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധങ്ങള്‍ പാപമാണെന്ന് പ്രഖ്യാപിക്കുന്നതും കന്യകമാരായിരിക്കാന്‍ അവിവാഹിതകളെ നിര്‍ബന്ധിക്കുന്നതും തെറ്റാണ്‌."
    2. "അവിവാഹിതയുടെ ലൈംഗിക ബന്ധം പോലെ തന്നെ അവരുടെ ഗര്‍ഭധാരണവും പ്രസവവും അന്തസ്സ് കെട്ട ഒരു ഒരു പ്രവൃത്തിയായിട്ടാണ്‌ യാഥാസ്ഥിതിക സമൂഹം വീക്ഷിക്കുന്നത്. ഇത് സ്ത്രീകളുടെ മൌലികാവകാശവുമായി ബന്ധപ്പെട്ട ഒരു സംഗതിയാണ്‌."
    3. "പഴയ സോവിയറ്റ് യൂണിയനില്‍ ഇത്തരത്തിലുള്ള പതിനായിരക്കണക്കിന്‌ അമ്മമാരുണ്ടായിരുന്നു. പാശ്ചാത്യ നാടുകളിലും ഈ പ്രവണത ഇപ്പോള്‍ സാമൂഹ്യമായ അംഗീകാരം നേടിയിട്ടുണ്ട്."
    4. "വിവാഹ പൂര്‍വ്വമായിട്ടുള്ളതും വിവാഹ ബാഹ്യമായിട്ടുള്ളതുമൊക്കെയായ ലൈംഗിക ബന്ധങ്ങള്‍ സ്വകാര്യതയുടെ അതിരുകള്‍ ലംഘിച്ചു തുടങ്ങിയാല്‍ ഗുരുതരമായ സാമൂഹ്യ പ്രശ്നമായി തീരുമെന്നതില്‍ സംശയമില്ല. അതെന്തായിരുന്നാലും ശരി ആധുനികവും ശാസ്ത്രീയവുമായ സദാചാര മൂല്യങ്ങള്‍ അംഗീകരിക്കപ്പെടുമ്പോള്‍ മാത്രമേ സ്ത്രീക്ക് ലൈംഗിക സ്വാതന്ത്ര്യവും വ്യക്തിത്വവും നേടാന്‍ സാധിക്കുകയുള്ളു. മത യാഥാസ്ഥിക പിന്തിരിപ്പന്‍ സമൂഹങ്ങളുടെ പുരുഷാധിപത്യ സദാചാര നിയമങ്ങള്‍ തേര്‍വാഴ്ച നടത്തുന്ന വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടം സന്ധിയില്ലാതെ തുടരുന്നതിലൂടെ മാത്രമേ ആധുനിക സമൂഹത്തെ സൃഷ്ടിക്കാനാവുകയുള്ളു."
    ഒരു കന്യകയെ കാണുമ്പോള്‍ ഒരു യുക്തിവാദിക്ക് പറയാനുള്ളതെന്തായിരിക്കും?: ഈ കന്യകാത്വം നീ കാത്തുസൂക്ഷിക്കരുത്; കാരണം ഇത് നിന്‍റെ അടിമത്തത്തിന്‍റെ അടയാളമാണ്‌. അത് നശിപ്പിക്കലാണ്‌ നിന്‍റെ സ്വാതന്ത്ര്യം എന്നാണ്‌.
    ഒരു വിവാഹിതയോടിവര്‍ക്ക് പറയാനുള്ളത്: നീ പതിവ്രത ആകാന്‍ പാടില്ല; അത് സ്ത്രീ സ്വാതന്ത്ര്യത്തിന്ന് വിരുദ്ധമായ അറുപിന്തിരിപ്പന്‍ പുരുഷാധിപത്യ സങ്കല്‍പ്പത്തിന്‍റെ സൃഷ്ടിയാണ്‌. അത് കൊണ്ട് വിവാഹ ബാഹ്യമായ ലൈംഗിക ബന്ധം നിനക്കുണ്ടാകണം: അപ്പോള്‍ മാത്രമേ നീ സ്വതന്ത്ര ആവുകയുള്ളു.
    അവിവാഹിതരായ അമ്മമാരോടിവര്‍ക്ക് പറയാനുള്ളതിതാണ്‌: നിങ്ങളാണ്‌ യഥാര്‍ത്ഥ സ്വതന്ത്ര സ്ത്രീകള്‍; കന്യകകളും പതിവ്രതകളും ആധുനിക കാലഘട്ടത്തിന്‍റെ മൂല്യം മനസ്സിലാക്കിയിട്ടില്ലാത്ത പഴഞ്ചന്‍മാരാണ്‌. യാഥാസ്ഥിക പിന്തിരിപ്പന്‍ സമൂഹം നിര്‍മ്മിച്ച പുരുഷാധിപത്യ സദാചാര തേര്‍വാഴ്ചയ്ക്ക് അടിമപ്പെട്ടവരാണവര്‍. നിങ്ങളെ സമൂഹം പുച്ഛിക്കുന്നുവെങ്കില്‍ അത് നിങ്ങളുടെ കുഴപ്പം കൊണ്ടല്ല; സമൂഹത്തിന്‍റെ തെറ്റായ മൂല്യ സങ്കല്‍പ്പങ്ങളാണ്‌ അതിന്ന് കാരണം. ആ സദാചാര മൂല്യങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചവരാണ്‌ ഞങ്ങള്‍. നിങ്ങളാണ്‌ ഞങ്ങളുടെ പ്രചോദനം; നിങ്ങളാണ്‌ ഞങ്ങളുടെ മാതൃക. ഭൂമിയിലെ സകല സ്ത്രീകളും നിങ്ങളെ പോലെ സ്വതന്ത്രരാകുന്ന നാളിലാണ്‌ ഞങ്ങളുടെ വിപ്ലവം വിജയിക്കുന്നത്.
    എന്നിട്ടോ, അല്ലാഹുവിന്‍റെ സ്വര്‍ഗ്ഗത്തിന്ന് നേരെ തിരിഞ്ഞിട്ട് നാല്‌ ആട്ടും തുപ്പും. വേശ്യയുടെ ചാരിത്ര്യ പ്രസംഗം എന്നല്ലാതെ എന്ത് പറയാന്‍!

    യുക്തിവാദിക്ക് അല്ലാഹുവിന്‍റെ സ്വര്‍ഗ്ഗത്തോടുള്ള എതിര്‍പ്പിന്‍റെ കാരണങ്ങള്‍ എന്തെല്ലാമാണ്‌?
    സ്വര്‍ഗ്ഗത്തിലെ സ്ത്രീകളെ അവരുടെ ഇണകള്‍ക്ക് ഏല്‍പ്പിച്ചു കൊടുക്കും വരെ കന്യകകളായിരിക്കാന്‍ അല്ലാഹു നിര്‍ബന്ധിക്കുന്നു. വിശുദ്ധരായ ഇണകളായിരിക്കാന്‍ സ്വര്‍ഗ്ഗത്തിലെ സ്ത്രീകളെ അല്ലാഹു നിര്‍ബന്ധിക്കുന്നു. സ്വന്തം ഇണകളെയല്ലാതെ മറ്റാരെയും നോക്കുക പോലും ചെയ്യാത്തവരായി അവരെ അല്ലാഹു സംവിധാനിച്ചിരിക്കുന്നു.
    ഇത്തരം ആശയങ്ങള്‍ക്കെതിരെ സന്ധിയില്ലാത്ത സമരം നടത്തുന്നവന്ന്, സ്വര്‍ഗ്ഗത്തില്‍, അല്ലാഹു ഇടമനുവദിക്കുകയില്ലെന്ന് യുക്തിവാദി മനസ്സിലാക്കുന്നു.
    ഇതൊക്കെയാണ്‌ യുക്തിവാദിക്ക് സ്വര്‍ഗ്ഗത്തോടുള്ള എതിര്‍പ്പിന്‌ കാരണം. അഥവാ അതൊരു വ്യഭിചാരശാല ആയതല്ല; ആകാതിരുന്നതാണ്‌ യുക്തിവാദിയായ ഇ. എ. ജബ്ബാറിനെ രോഷം കൊള്ളിക്കുന്ന കാര്യം.

    ReplyDelete
  4. യുക്തിരേഖ മാസികയിലെ മേല്‍പറഞ്ഞ ലേഖനം  ഇവിടെ വായിക്കാം.

    ReplyDelete
  5. ഇതിനെയൊക്കെ ഒരു യുക്തി വാതം എന്ന് പറയാം
    ഇക്കൂട്ടരുടെ ഭാര്യമാര്‍ ഇത് തുടങ്ങിയാല്‍ ഇവര്‍ സമ്മതിക്കുമായിര്‍ക്കും

    ReplyDelete
  6. ആലിക്കോയ മാഷേ

    മനുഷ്യന്റെ സദാചാരമൂല്യങ്ങള്‍ അവന്‍ തന്നെ ഉണ്ടാക്കിയാതാണെന്ന നിലപാടാണ് ജബ്ബാര്‍ മാഷിന്റേത്. മനുഷ്യന്റെ വികാസത്തോടൊപ്പം സദാചാരമുല്യങ്ങളും പരിണാമവിധേയമായിട്ടുണ്ട്. ദൈവം മനുഷ്യന് കുറെ മൂല്യങ്ങള്‍ ഇറക്കി കൊടുത്തു അവ മനുഷ്യകുലത്തിന്റെ അവസനം വരെ മാറ്റമില്ലാതെ നിലനില്‍ക്കണം എന്ന വികലമായ വീക്ഷണത്തെ ചോദ്യം ചെയ്യുകയായിരുന്നു അവിടെ. അമ്മയുടെയും പെങ്ങളുടെയും കാര്യം താങ്കളെപ്പോലുള്ളവരാണ് എടുത്തിട്ടത്. ആതിനു മറുപടിയായാണ് ആദാമിന്റെ മക്കളുടെ കാര്യവും ദിവ്യഗ്രന്ഥങ്ങളിലെ സദാചാരവും അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അതിന് മറുപടി പറയാതെ താങ്കള്‍ ഉരുണ്ടുകളിക്കുകയാണ്‍.

    ReplyDelete
  7. ...ഒരു നാള്‍ ഒരു ഗ്രാമത്തിലെ ഒരു വീട്ടില്‍ നടന്ന ഒരു സംഭവം....

    ഏതു ഗ്രാമത്തില്‍, ഏതു വീട്ടില്‍, എപ്പോ എന്നൊക്കെ വിശദീകരിച്ചാലല്ലേ ആധികാരികത ഉണ്ടാവൂ.
    അതല്ല, തമാശയാണുദ്ദേശിച്ചതെങ്കില്‍, ഈ പോസ്റ്റ് മുഴുവന്‍ തമാശമട്ടിലല്ലെ വായനക്കാര്‍ കാണൂ.

    ഈ ബ്ലോഗ്ഗില്‍ ആരോഗ്യകരമായ ചര്‍ച്ച ആഗ്രഹിക്കുന്നുണ്ട് എങ്കില്‍, വസ്തുനിഷ്ടമായി എഴുതുമെന്ന് കരുതുന്നു.

    ReplyDelete
  8. What Jabbar master mean is that concept of morality is changing with changes in social structure and he gives many example for that. That is why sexual intercourse with slave women and temporary marriage was allowed hunreds of years ago and now most muslims does not practice polygamy in Kerala. If you dont accept this concept please discuss with Jabbar Master in his blog

    ReplyDelete
  9. ആലികോയ സാഹിബേ… ജബ്ബാർ മാഷ് താങ്കളോട് ചോദിച്ച ചോദ്യത്തിന് അദ്ദേഹത്തിന്റെ ബ്ലോഗിൽ ഒരു മറുപടി എഴുതുക ആവശ്യത്തിനും അനാവശ്യത്തിനും കമന്റുകൾ കൊട്ട കണക്കിനിടുന്ന താങ്കൾക്ക് ഒരു കമന്റ് പോലും എഴുതാനാവാത്തത് വ്യക്തമായ ഒരുത്തരം ഇല്ലാത്തത് കൊണ്ടാണ് അല്ലാതെ മറ്റൊന്നുമല്ലാന്ന് ഉറപ്പാണ്, ചുമ്മാ എന്തല്ലാമോ പറഞ്ഞ് ഉരുണ്ട് കളിക്കാതെ… സ്വയം പരിഹാസ്യനാവുന്നതോടൊപ്പം താങ്കൾ ചുമയ്ക്കുന്ന ഇസ്ലാമും പരിഹാസ്യമാവുന്നുണ്ട്.

    ReplyDelete
  10. 'ധാര്‍മ്മികത മനുഷ്യന്‍ സൃഷ്ടിച്ചതാണ്`; അത് കാലാകാലങ്ങളിലായി രൂപപ്പെട്ട് വന്നതാണ്‌; അല്ല അത് പുരുഷന്‍ അവന്റെ സൌകര്യത്തിന്‌ വേണ്ടി അവന്‍ സൃഷ്ടിച്ചതാണ്‌.' ഈ കാഴ്ചപ്പാടാണ്‌ ഭൌതികവാദികള്‍ക്കുള്ളതെന്ന് അറിയാതെയല്ല ഞാന്‍ പ്രതികരിക്കുന്നത്. അവരുടെ കാഴ്ചപ്പാട് അടിസ്ഥാന രഹിതമാണ്‌. അഥവാ അത് അങ്ങനെ തന്നെയാണ്‌ സംഭവിച്ചതെന്നതിന്ന് ചില ഊഹങ്ങളല്ലാതെ തെളിവെന്താണുള്ളത്? കമ്മ്യൂണിസ്റ്റുകള്‍ക്ക് അനുകൂലമാകും വിധം അവര്‍ വാദിക്കുന്നു. 'കുടുംബം അഥവാ ധാര്‍മ്മികത, സ്വകാര്യ സ്വത്ത്, ഭരണകൂടം എന്നിവ ചൂഷക വര്‍ഗ്ഗം സൃഷ്ടിച്ചതാണ്‌' അവരുടെ കാഴ്ചപ്പാടില്‍. ഇതില്‍ നിന്ന് വ്യത്യസ്തമാകാം ഭൂര്‍ഷ്വായുക്തിവാദിയുടെ കാഴ്ചപ്പാട്. ചില ഫെമിനിസ്റ്റുകളുടെ കാഴ്‌ചപ്പാടനുസരിച്ച് ധാര്‍മ്മികത പുരുഷന്‍ വേണ്ടി പുരുഷന്‍ സൃഷ്ടിച്ചതാണ്‌. ഇതിന്നെല്ലാം തെളിവെന്തെങ്കിലും ഉണ്ടോ? ഇല്ല. അതിനെന്തിനാ തെളിവ്? ഓരോന്ന് ഓരോരുത്തര്‍ക്ക് തോന്നും വിധം അങ്ങ് പറഞ്ഞാല്‍ പോരേ? ഇതാണ്‌ ഈ പറയുന്നവരുടെ കാഴ്‌ചപ്പാട്. ഈ കാഴ്ചപ്പാടുകള്‍ ധാര്‍മ്മികതയുടെ വിലയിടിക്കുന്നുണ്ട്; അതിന്റെ ഫലം സമൂഹം അനുഭവിക്കുന്നുമുണ്ട്.

    ഇസ്‌ലാം പറയുനത് ഇതാണ്‌: ദൈവം മനുഷ്യന്ന് കാലാകാലങ്ങളില്‍ നിയമങ്ങള്‍ നല്‍കിപ്പോന്നിട്ടുണ്ട്. ഓരോ സാഹചര്യത്തിന്നനുസരിച്ച് മാറ്റേണ്ടത് മാറ്റിയിട്ടുണ്ട്. ആദമിന്റെ കാലത്ത് സഹോദരീ സഹോദരന്‍മാര്‍ തമ്മില്‍ വിവാഹം അനുവദിച്ചതും പിന്നീടത് നിരോധിച്ചതും ഒരു ഉദാഹരണം.
    ഇസ്‌ലാമിന്റെ കാഴ്‌ചപ്പാടില്‍ നിയമം മനുഷ്യന്‌ വേണ്ടിയുള്ളതാണ്‌. അവന്റെ സാഹചര്യം കണക്കിലെടുത്തേ നിയമം അവനോട് കല്‍പ്പിക്കുകയും നിരോധിക്കുകയും ചെയ്യുകയുള്ളു. ഇന്നുള്ള ഇസ്‌ലാമിക നിയമങ്ങളില്‍ തന്നെ സാഹചര്യങ്ങളും അവസ്ഥകളും മാറുന്നതിന്നനുസരിച്ച് മാറുന്ന ചിലതുണ്ട്. അതിന്ന് പുതിയ വെളിപാടിന്റെ ആവശ്യമില; നിലവിലുള്ള വെളിപാടും പ്രവാചകാദ്ധ്യാപനങ്ങളും അത് കൂടി ഉള്‍ക്കൊള്ളുന്നുണ്ട്. ഇങ്ങനെ വല്ലതും കാണുമ്പോഴേക്ക് 'വൈരുദ്ധ്യം, വൈരുദ്ധ്യം' എന്ന് വിളിച്ചു കൂവുന്നവര്‍ക്ക്, അതാവാം! വസ്തുത അവരുടെ താല്‍പര്യത്തിനുഒത്ത് തുളുന്നതല്ലെങ്കിലും!

    മനുഷ്യര്‍ക്ക് വേണ്ടി മനുഷ്യരുണ്ടാക്കുന്ന നിയമങ്ങളും; മനുഷ്യര്‍ക്ക് വേണ്ടി ദൈവം നല്‍കുന്ന നിയമങ്ങളും രണ്ടാണ്‌. ഇതില്‍ ഒന്നാമത്തേതിന്റെ ഉദാഹരണം ചൂണ്ടിക്കാണിച്ച് രണ്ടാമത്തേതിനെ വിമര്‍ശിക്കുന്നത് ശരിയല്ല.

    ReplyDelete
  11. മണി said:
    "...ഒരു നാള്‍ ഒരു ഗ്രാമത്തിലെ ഒരു വീട്ടില്‍ നടന്ന ഒരു സംഭവം....

    ഏതു ഗ്രാമത്തില്‍, ഏതു വീട്ടില്‍, എപ്പോ എന്നൊക്കെ വിശദീകരിച്ചാലല്ലേ ആധികാരികത ഉണ്ടാവൂ.
    അതല്ല, തമാശയാണുദ്ദേശിച്ചതെങ്കില്‍, ഈ പോസ്റ്റ് മുഴുവന്‍ തമാശമട്ടിലല്ലെ വായനക്കാര്‍ കാണൂ.

    ഈ ബ്ലോഗ്ഗില്‍ ആരോഗ്യകരമായ ചര്‍ച്ച ആഗ്രഹിക്കുന്നുണ്ട് എങ്കില്‍, വസ്തുനിഷ്ടമായി എഴുതുമെന്ന് കരുതുന്നു."

    = ഞാന്‍ രണ്ട് തമാശകളാണ്‌ ആ കമന്റില്‍ പറഞ്ഞത്. ഒന്നിന്റെ നായകന്‍ ടിന്റുമോന്‍ ആയത് കൊണ്ടാവാം മണി അതിനെ കുറിച്ച് ഒന്നും ചോദിച്ചിട്ടില്ല. രണ്ടാമത്തേതില്‍ 'ഒരു നാള്‍ ഒരു ഗ്രാമത്തിലെ ഒരു വീട്ടില്‍' എന്ന് പറഞ്ഞപ്പോള്‍ മണി അത് സീരിയസായിട്ട് എടുത്തു. എന്നിട്ട് 'ഏതു ഗ്രാമത്തില്‍, ഏതു വീട്ടില്‍, എപ്പോ എന്നൊക്കെ വിശദീകരിച്ചാലല്ലേ ആധികാരികത ഉണ്ടാവൂ' എന്ന് പറയുന്നു. കാര്യം മനസ്സിലാക്കിക്കൊടുക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന ലളിതമായ ഒരു ഉപാധിയാണ്‌ തമാശ. അത് 'ഏതു ഗ്രാമത്തില്‍, ഏതു വീട്ടില്‍, എപ്പോള്‍' എന്നൊക്കെ വിശദീകരിച്ച് ആധികാരികത ഉണ്ടാക്കേണ്ട 'കാര്യമല്ല.' ഒരു കാര്യം വിശദീകരിക്കവേ ഒരു തമാശ പറഞ്ഞെന്ന് വച്ച്, അതോടൊപ്പം പറഞ്ഞ കാര്യം കൂടി തമാശയായിപ്പോകുമെന്ന് ഞാന്‍ ഭയപ്പെടുന്നുമില്ല.

    ReplyDelete
  12. വിചാരം said:
    "ആലികോയ സാഹിബേ… ജബ്ബാർ മാഷ് താങ്കളോട് ചോദിച്ച ചോദ്യത്തിന് അദ്ദേഹത്തിന്റെ ബ്ലോഗിൽ ഒരു മറുപടി എഴുതുക ആവശ്യത്തിനും അനാവശ്യത്തിനും കമന്റുകൾ കൊട്ട കണക്കിനിടുന്ന താങ്കൾക്ക് ഒരു കമന്റ് പോലും എഴുതാനാവാത്തത് വ്യക്തമായ ഒരുത്തരം ഇല്ലാത്തത് കൊണ്ടാണ് അല്ലാതെ മറ്റൊന്നുമല്ലാന്ന് ഉറപ്പാണ്, ചുമ്മാ എന്തല്ലാമോ പറഞ്ഞ് ഉരുണ്ട് കളിക്കാതെ… സ്വയം പരിഹാസ്യനാവുന്നതോടൊപ്പം താങ്കൾ ചുമയ്ക്കുന്ന ഇസ്ലാമും പരിഹാസ്യമാവുന്നുണ്ട്."

    = ജബ്ബാറിന്റെ ബ്ലോഗില്‍ ഞാന്‍ അദ്ദേഹത്തോട് പല ചോദ്യങ്ങളും ചോദിച്ചിരുന്നുവല്ലോ, താങ്കളും അവ വായിച്ചിട്ടുണ്ടാവും എന്ന് ഞാന്‍ കരുതുന്നു. അവയൊന്നും സ്വതന്ത്രമായ ചോദ്യങ്ങളായിരുന്നില്ല; മറിച്ച് ഇസ്‌ലാമിനും ഖുര്‍ആനും പ്രവാചകന്നും എതിരില്‍ ജബ്ബാര്‍ ഉന്നയിച്ച ആരോപണങ്ങളുടെ വിശദീകരണങ്ങള്‍ ചോദിക്കുകയായിരുന്നു. അവയില്‍ മിക്കതും അദ്ദേഹം തീരെ ഉത്തരം പറയാതെയും പറഞ്ഞവയില്‍ തന്നെ കൃത്യമായ തെളിവുകള്‍ നല്‍കാതെയും ഒഴിഞ്ഞു മാറുകയായിരുന്നു. അപ്പോള്‍ താങ്കള്‍ക്ക് അദ്ദേഹത്തെ ഒന്ന് ഉപദേശിക്കാമായിരുന്നില്ലേ? അതുണ്ടായില്ലല്ലോ. എന്നാല്‍ താങ്കള്‍ അദ്ദേഹത്തിന്ന് വളരെ അറപ്പുളവാക്കുന്ന ഒരു ഉപദേശം നല്‍കിയിരുന്നു. അതിപ്രകാരമായിരുന്നു: "താങ്കളുടെ ഉമ്മ,ഭാര്യ,മകൾ എന്നിവർക്ക് മറ്റൊരു പുരുഷനോട് രമിയ്ക്കാൻ തോന്നുണ്ടെങ്കിൽ അത് സംഭവിച്ചേ മതിയാവൂ." ഈ ഉപദേശത്തിലൂടെ താങ്കളോ, ഉപദേശം നല്‍കപ്പെട്ട ജബ്ബാറോ പരിഹാസ്യരായി എന്ന് നിങ്ങളിരുവര്‍ക്കും തോന്നുന്നില്ലായിരിക്കാം; നിങ്ങളുടെ ചര്‍മ്മ സൌഭാഗ്യം എന്നല്ലാതെന്ത് പറയാന്‍!

    പിന്നെ ജബ്ബാറിന്റെ പോസ്റ്റിലെ ചോദ്യത്തിന്ന് ഞാന്‍ ഇവിടെ ഉത്തരം നല്‍കിക്കഴിഞ്ഞു. ജബ്ബാറിന്റെ ബ്ലോഗില്‍ ഇതിന്റെ ലിങ്ക് നല്‍കിയിട്ടുമുണ്ട്. അദ്ദേഹത്തിന്ന് താല്‍പര്യമുണ്ടെങ്കില്‍ ഇവിടെ വന്നും ചര്‍ച്ചയില്‍ ഇടപെടാവുന്നതാണല്ലോ.

    ReplyDelete
  13. ജബ്ബാര്‍ ചോദിക്കുന്നു: "മാതൃകാ പ്രവാചകനായിരുന്ന ഇബ്രാഹിം നബിക്ക് വേലക്കാരിയിലാണു മക്കള്‍ ജനിച്ചത്? ഇത് സദാചാരമാണെന്നു കരുതാമോ?"

    = വേലക്കാരിയിലല്ല; അടിമസ്ത്രീയില്‍. കര്‍ശനമായ നിയമങ്ങള്‍ക്ക് വിധേയമായി അടിമസ്ത്രീയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ദൈവിക നിയമത്തില്‍ അനുവദനീയമാണ്‌.

    വിവാഹിതയെന്നോ അവിവാഹിതയെന്നോ വ്യത്യാസമില്ലാതെ സ്വതന്ത്രയുള്‍പ്പെടെ ഏതൊരു സ്ത്രീക്കും ആരുമായും ലൈംഗിക വൃത്തിയിലേര്‍പ്പെടാനും ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും കുട്ടികളെ വളര്‍ത്താനും അവകാശമുണ്ടെന്നല്ലേ നിങ്ങളുടെ യുക്തിവാദ മതം പറയുന്നത്? എന്നിരിക്കെ ഇബ്‌റാഹീമിനെ ചോദ്യം ചെയ്യാന്‍ നിങ്ങള്‍ക്ക് ധാര്‍മ്മികമായി എന്തവകാശമാണുള്ളത്?
    മി. വിചാരം, ജബ്ബാറിന്ന് നല്‍കിയ ഉപദേശം എന്റെ മുന്‍ കമന്റിലുണ്ട്.

    ReplyDelete
  14. ജബ്ബാര്‍ എഴുതുന്നു: "ലൂത്ത് നബിയുടെ ‘സദാചാരം’ഇക്കാല‍ത്തു പരസ്യമായിപ്പറയാന്‍ കൊള്ളുന്നതാണോ? അച്ഛനും മകളും തമ്മില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതില്‍ ദൈവത്തിനൊരു മനപ്രയാസവും കാണുന്നില്ലല്ലോ? സ്വന്തം പെണ്മക്കളെ ഒരാള്‍ക്കൂട്ടത്തിനെറിഞ്ഞു കൊടുത്തു കൊണ്ട് “നിങ്ങള്‍ എന്തു വേണമെങ്കിലും ചെയ്തോളൂ” എന്ന് പ്രഖ്യാപിക്കുന്ന ഒരു പ്രവാചകനെയാണു കുര്‍ ആനും പരിചയപ്പെടുത്തുന്നത്."

    = 'ലൂത്ത് നബിയുടെ സദാചാരം' കൊണ്ട് ഉദ്ദേശിച്ചതെന്താണെന്ന് വ്യക്തമായി. അത് ബൈബിളില്‍ അദ്ദേഹത്തെക്കുറിച്ച് വന്ന ആരോപണങ്ങളാണ്‌. അതിന്ന് യഹൂദന്‍മാരോ ക്രിസ്ത്യാനികളോ ആരെങ്കിലും മറുപടി പറഞ്ഞു കൊള്ളട്ടെ.

    വിശുദ്ധ ഖുര്‍ആനില്‍ ലൂത്തിനെ സംബന്ധിച്ച് അമാന്യമായ ഒരു പരാമര്‍ശവും ഇല്ല. 'മക്കളെ ആള്‍ക്കൂട്ടത്തിന്നെറിഞ്ഞു കൊടുത്തു' എന്ന് ഖുര്‍ആനിലുണ്ട് എന്നത് ജബ്ബാറിന്റെ പതിവ് സുമാര്‍ പ്രസ്താവനകളില്‍ ഒന്ന് മാത്രമാണ്‌. 'പോയാലൊരു വാക്ക് കിട്ടിയാലൊരാന' ഇതാണ്‌ അദ്ദേഹത്തിന്റെ നയം. എന്തോ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന പ്രസ്താവന നടത്തുക. ആരെങ്കിലും അത് വിശകലനം നടത്തുമ്പോള്‍ അത് പൊളിയുക. അത്പോലെ പച്ചക്കള്ളം പറയുകയും പിടിക്കപ്പെടുകയും ചെയ്യുക. ഇതൊന്നും അദ്ദേഹത്തിന്റെ ജീവിതത്തില്‍ പുതുമയുള്ള കാര്യങ്ങളല്ല.

    ReplyDelete
  15. jabbar said: "അവസാനത്തെ റോള്‍ മാതൃക യായ മുഹമ്മദിനും അനേകം ഭാര്യമാരും പിന്നെ സമ്മാനം കിട്ടിയ വെപ്പാട്ടിയുമൊക്കെയുണ്ടായിരുന്നു. കൂടാതെ അദ്ദേഹത്തിനു മാത്രമായി കുറെ “പ്രത്യേകാനുമതി”യും![33:50-52]"

    = അനേകം ഭര്യമാരും പിന്നെ സമ്മാനം കിട്ടിയ വെപ്പാട്ടികളും  'പ്രത്യേകാനുമതിപ്രകാരമുള്ളവരും' എന്നൊക്കെ കേള്‍ക്കുമ്പോള്‍  പ്രവാചകചരിത്രം അറിയാത്തവര്‍ പലതും  ധരിക്കാനിടയുണ്ട്. അങ്ങനെ ചിലരെങ്കിലും പ്രവാചകനെ തെറ്റിദ്ധരിക്കട്ടെ എന്നേ ജബ്ബാര്‍ കരുതുന്നുള്ളു. അതിനപ്പുറം  ഇതിനൊക്കെ തെളിവ് ചോദിച്ചാല്‍ ജബ്ബാര്‍ ഒഴിഞ്ഞു മാറുകയും  ചെയ്യും; അതാണ്‌ പതിവ്.

    ReplyDelete
  16. നിങ്ങളുടെ അധീനത്തില്‍ വന്ന സ്ത്രീകള്‍

    ഖുര്‍ആന്‍ 4: 24 "മറ്റാരെങ്കിലും വിവാഹം ചെയ്തിട്ടുള്ള ഭര്‍ത്തൃമതികളായ സ്ത്രീകളും (മുഹ്സ്വനാത്ത്) നിങ്ങള്‍ക്ക് നിഷിദ്ധമാകുന്നു. എന്നാല്‍ (യുദ്ധത്തടവുകാരായി) നിങ്ങളുടെ അധീനത്തില്‍ വന്ന സ്ത്രീകള്‍ അതില്‍നിന്നൊഴിവാകുന്നു. ഇത് നിങ്ങള്‍ അനുസരിക്കുവാന്‍ കടപ്പെട്ട ദൈവികനിയമമത്രെ.  ഇവരല്ലാത്ത സ്ത്രീകളെയെല്ലാം സമ്പത്ത് (വിവാഹമൂല്യം) മുഖേന നിങ്ങള്‍ തേടുന്നത് അനുവദിക്കപ്പെട്ടിരിക്കുന്നു. അവരെ അവിഹിത വേഴ്ചയിലേര്‍പ്പെടാതെ വിവാഹത്തിന്റെ സുരക്ഷിതത്വത്തില്‍ സൂക്ഷിക്കണമെന്നു നിബന്ധനയുണ്ട്. അവരുമായി ദാമ്പത്യസുഖം പങ്കിടുന്നവര്‍ അവര്‍ക്കുള്ള വിവാഹമൂല്യം നിര്‍ബന്ധമായിത്തന്നെ നല്‍കേണ്ടതാകുന്നു. വിവാഹമൂല്യം നിര്‍ണയിച്ചശേഷം ഉഭയസമ്മതത്തോടെ വല്ല വിട്ടുവീഴ്ചയും ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല. നിശ്ചയം അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാകുന്നു".

    തഫ്ഹീമുല്‍ ഖുര്‍ആന്‍ വ്യാഖ്യാനം,

    44. യുദ്ധത്തില്‍ പിടിക്കപ്പെട്ട സ്ത്രീകളുടെ അമുസ്ലിം ഭര്‍ത്താക്കള്‍ `ദാറുല്‍ഹര്‍ബില്‍` (ശത്രുരാജ്യത്ത്) താമസിക്കുന്നുണ്ടെങ്കിലും ആ സ്ത്രീകളെ സ്വീകരിക്കുന്നത് ഹറാമല്ല. കാരണം, ശത്രുരാജ്യത്തില്‍നിന്ന് ഇസ്ലാമിക രാഷ്ട്രത്തിലേക്ക് അവര്‍ വരുന്നതുകൊണ്ട് ആ വിവാഹം ദുര്‍ബലപ്പെട്ടിരിക്കുന്നു. അത്തരം സ്ത്രീകളെ വിവാഹം കഴിക്കാവുന്നതാണ്. ഇപ്പോള്‍ ആരുടെ ഉടമയില്‍ അവര്‍ സ്ഥിതിചെയ്യുന്നുവോ അയാള്‍ക്ക് അവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാവുന്നതാണ്. ഇനി ഭാര്യാഭര്‍ത്താക്കള്‍ ഒപ്പം പിടിക്കപ്പെടുന്ന പക്ഷം അവരുടെ വിധി എന്തെന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ പക്ഷാന്തരമുണ്ട്. അവരുടെ പൂര്‍വ ബന്ധം പിന്നെയും അവശേഷിക്കുമെന്നാണ് ഇമാം അബൂഹനീഫ N164യുടെയും ശിഷ്യന്മാരുടെയും അഭിപ്രായം. ഇമാം മാലിക്കും N780 ഇമാം ശാഫിഈ N1445യും പറയുന്നത് ആ ബന്ധം ദുര്‍ബലപ്പെടുമെന്നാണ്. അടിമസ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതു സംബന്ധിച്ച് ജനഹൃദയങ്ങളില്‍ ഒട്ടുവളരെ തെറ്റുധാരണകള്‍ സ്ഥലംപിടിച്ചിട്ടുണ്ട്. അതിനാല്‍ താഴെ പറയുന്ന സംഗതികള്‍ ഇവിടെ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്: i) സ്ത്രീകള്‍ യുദ്ധത്തില്‍ ബന്ധനസ്ഥരാക്കപ്പെടുന്നതോടെ പട്ടാളക്കാര്‍ക്ക് അവരെ ഭോഗിക്കാന്‍ പാടുള്ളതല്ല. അവരെ ഗവണ്‍മെന്റിന്റെ വശം ഏല്‍പിക്കണം; ഗവണ്‍മെന്റിന് അവരെ വിട്ടയക്കുകയോ, പിഴ വാങ്ങി മോചിപ്പിക്കുകയോ, ശത്രുക്കളുടെ ബന്ധനത്തിലുള്ള മുസ്ലിം ഭടന്മാര്‍ക്ക് പകരമായി കൈമാറുകയോ ചെയ്യാന്‍ അധികാരമുണ്ട്. അതുപോലെ ഗവണ്‍മെന്റിനു പട്ടാളക്കാര്‍ക്കിടയില്‍ അവരെ വിഭജിച്ചുകൊടുക്കാവുന്നതുമാണ്. ഇങ്ങനെ വിഭജിക്കുക വഴി, ഗവണ്‍മെന്റില്‍നിന്നു നിയമാനുസാരം ഉടമപ്പെടുന്ന സ്ത്രീകളെ മാത്രമേ ഒരു പടയാളിക്ക് ഭോഗിക്കാന്‍ പാടുള്ളൂ. ii) ഇപ്രകാരം ഒരാളുടെ ഉടമയില്‍വരുന്ന സ്ത്രീയുമായി സമ്പര്‍ക്കം പുലര്‍ത്തണമെങ്കില്‍ അവള്‍ക്ക് ഒരു പ്രാവശ്യം ആര്‍ത്തവശുദ്ധി വരികയും അവള്‍ ഗര്‍ഭിണിയല്ലെന്നുറപ്പാവുകയും വേണം. അതിനുമുമ്പ് അവളുമായി സമ്പര്‍ക്കം ഹറാമാണ്. ഗര്‍ഭിണിയാണെങ്കില്‍ പ്രസവം കഴിഞ്ഞു ശുദ്ധിയാവുന്നതുവരെ സംസര്‍ഗം പാടില്ല. iii) യുദ്ധത്തില്‍ ബന്ധനസ്ഥകളാകുന്ന സ്ത്രീകളുമായി ലൈംഗികബന്ധം പുലര്‍ത്തുന്നതിന് അവര്‍ വേദക്കാരായിരിക്കണമെന്ന് ഉപാധിയൊന്നുമില്ല. അവരുടെ മതം എന്തുതന്നെയായാലും ശരി, നിയമാനുസാരം വിഭജിച്ചുകിട്ടിയ ആള്‍ക്ക് അവരുമായി ബന്ധം പുലര്‍ത്താവുന്നതാണ്. iv) ഒരു സ്ത്രീ ഏതൊരുത്തന്റെ അവകാശത്തില്‍ വന്നിട്ടുണ്ടോ അവനു മാത്രമേ അവളെ ഭോഗിക്കാന്‍ പാടുള്ളൂ. മറ്റൊരാള്‍ക്കും അവളുടെ മേല്‍ കൈവയ്ക്കാന്‍ അവകാശമില്ല. അവള്‍ക്കുണ്ടാകുന്ന സന്തതികള്‍ അയാളുടെ നിയമാനുസൃത സന്താനങ്ങളായി പരിഗണിക്കപ്പെടും. സ്വന്തം മക്കളെന്ന നിലക്ക്, ഇവര്‍ക്കും കുലീനയില്‍ ജനിച്ച സന്തതികള്‍ക്കുള്ള നിയമപരമായ അവകാശങ്ങളെല്ലാം ശരീഅത്ത് നിശ്ചയിച്ചിട്ടുണ്ട്. സന്താനമുണ്ടായാല്‍ പിന്നെ അവളെ കൈമാറാന്‍ പാടില്ല. യജമാനന്‍ മരിക്കുന്നതോടെ അവള്‍ സ്വയം സ്വതന്ത്രയാവുകയും ചെയ്യും. (തുടരും)

    ReplyDelete
  17. v) മേല്‍പറഞ്ഞ വിധം ഒരാളുടെ അധീനത്തില്‍ വരുന്ന സ്ത്രീയെ വേറൊരാള്‍ക്ക് കല്യാണം കഴിച്ചു കൊടുക്കാവുന്നതാണ്. അങ്ങനെ കല്യാണം നടന്നാല്‍ പിന്നെ യജമാനന് അവളുമായി യാതൊരു ലൈംഗികബന്ധവും പാടില്ല. മറ്റു പരിചരണങ്ങളെല്ലാമാവാം. vi) ഭാര്യമാരുടെ സംഖ്യ നാലില്‍ പരിമിതമാക്കിയതുപോലെ ദാസിമാരുടെ സംഖ്യക്കു ശരീഅത്ത് പരിധി നിശ്ചയിച്ചിട്ടില്ല. എന്നാല്‍ പലരും തെറ്റിദ്ധരിക്കുംപോലെ, പണക്കാര്‍ക്ക് എത്ര വേണമെങ്കിലും വെപ്പാട്ടികളെ വെച്ചു തങ്ങളുടെ ഗൃഹത്തെ സുഖലോലുപതയുടെ കേന്ദ്രമാക്കാന്‍ അനുവദിക്കലല്ല ശരീഅത്തിന്റെ ഉദ്ദേശ്യം; മറിച്ച്, യുദ്ധത്തിന്റെ പരിതോവസ്ഥകള്‍ക്കു നിര്‍ണയമില്ലാത്തതിനാല്‍ ഈ വിഷയത്തില്‍ ഒരു പരിധി നിര്‍ണയിക്കാന്‍ കഴിയാത്തതാണതിനു കാരണം. vii) മറ്റെല്ലാ ഉടമാവകാശങ്ങളെയും പോലെ ഒരാള്‍ക്കു നിയമാനുസൃതമായി ഗവണ്‍മെന്റു നല്‍കിയ യുദ്ധത്തടവുകാരുടെ മേലുള്ള ഉടമാവകാശവും കൈമാറ്റം ചെയ്യാവുന്നതാണ്. viii) വിവാഹം ഒരു നിയമാനുസൃത നടപടിയായതുപോലെത്തന്നെയാണ് ഗവണ്‍മെന്റില്‍നിന്നു നിയമാനുസാരം നല്‍കപ്പെട്ട ഈ ഉടമാവകാശവും. അതുകൊണ്ട് വൈവാഹിക ബന്ധത്തില്‍ യാതൊരാള്‍ക്കും അവജ്ഞ തോന്നാത്ത സ്ഥിതിക്ക്, ഗവണ്‍മെന്റില്‍നിന്ന് നല്‍കപ്പെട്ട ദാസിമാരെ ഭോഗിക്കുന്ന വിഷയത്തില്‍ മാത്രം ഒരനാശാസ്യത തോന്നാന്‍ യുക്തിപൂര്‍വകമായ യാതൊരു ന്യായവുമില്ല. ix) യുദ്ധത്തടവുകാരില്‍ വല്ല സ്ത്രീയേയും ഒരാള്‍ക്ക് ഉടമപ്പെടുത്തിക്കൊടുത്തതിനു ശേഷം അവളെ തിരിച്ചുവാങ്ങാന്‍ ഗവണ്‍മെന്റിനു യാതൊരു അധികാരവുമില്ല; ഒരു സ്ത്രീയുടെ രക്ഷാകര്‍ത്താവ് അവളെ ഒരാള്‍ക്ക് വിവാഹം ചെയ്തുകൊടുത്തതുപോലെത്തന്നെ. അങ്ങനെ, വിവാഹം ചെയ്തുകൊടുത്ത ശേഷം അവളെ തിരിച്ചുവാങ്ങാന്‍ രക്ഷാകര്‍ത്താവിന് യാതൊരവകാശവുമില്ല. x) വല്ല സേനാധിപതിയും വെറും താല്‍ക്കാലികമായി തന്റെ പട്ടാളക്കാര്‍ക്ക് ബന്ധനസ്ഥരായ സ്ത്രീകളുമായി ലൈംഗികവേഴ്ച നടത്തുവാന്‍ അനുവാദം കൊടുക്കുന്ന പക്ഷം അത് ഇസ്ലാമിക നിയമപ്രകാരം കേവലം നിഷിദ്ധമായ നടപടിയാണ്. അതും വ്യഭിചാരവും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. വ്യഭിചാരമാകട്ടെ, ഇസ്ലാമിക നിയമപ്രകാരം ശിക്ഷാര്‍ഹമായ ക്രിമിനല്‍ കുറ്റവുമാണല്ലോ. (വിശദീകരണത്തിന് നോക്കുക: തഫ്ഹീമാത്ത് ഭാഗം: 2, റസാഇല്‍ വ മസാഇല്‍ N1244 ഭാഗം: 1).

    ReplyDelete
  18. ea jabbar said... "وَٱلْمُحْصَنَٰتُ مِنَ ٱلنِّسَآءِ إِلاَّ مَا مَلَكْتَ أَيْمَٰنُكُمْ كِتَٰبَ ٱللَّهِ عَلَيْكُمْ وَأُحِلَّ لَكُمْ مَّا وَرَاءَ ذَٰلِكُمْ أَن تَبْتَغُواْ بِأَمْوَٰلِكُمْ مُّحْصِنِينَ غَيْرَ مُسَٰفِحِينَ فَمَا ٱسْتَمْتَعْتُمْ بِهِ مِنْهُنَّ فَآتُوهُنَّ أُجُورَهُنَّ فَرِيضَةً وَلاَ جُنَاحَ عَلَيْكُمْ فِيمَا تَرَٰضَيْتُمْ بِهِ مِن بَعْدِ ٱلْفَرِيضَةِ إِنَّ ٱللَّهَ كَانَ عَلِيماً حَكِيماً

    And, forbidden to you are, wedded women, those with spouses, that you should marry them before they have left their spouses, be they Muslim free women or not; save what your right hands own, of captured [slave] girls, whom you may have sexual intercourse with, even if they should have spouses among the enemy camp, .....4-24"

    = ജബ്ബാറിന്റെ ഈ കമന്റ് കാണുന്ന ഒരാള്‍ കരുതുക ഇവിടെ അറബിയില്‍ കൊടുത്തതിന്റെ വിവര്‍ത്തനമാണ്‌ ഇങ്ഗ്ളീഷിലുള്ളത് എന്നാണ്‌. ഇത് ജബ്ബാര്‍ നടത്തുന്ന ഒന്നാമത്തെ തട്ടിപ്പ്. അതിന്റെ ഇങ്ഗ്ളീഷ്, മലയാളം വിവര്‍ത്തനങ്ങള്‍ ആദ്യം കാണുക. ബാക്കി അതിന്ന് ശേഷം പറയാം.

    (24) And also forbidden to you are all married women (muhsanat) except those women whom your right hands have come to possess (as a result of war). This is Allah's decree and it is binding upon you. But it is lawful for you to seek out all women except these, offering them your wealth and the protection of wedlock rather than using them for the unfettered satisfaction of lust. And in exchange of what you enjoy by marrying them, pay their bridal-due as an obligation. But there is no blame on you if you mutually agree to alter the settlement after it has been made. Surely Allah is All-Knowing, All-Wise.

    (24) മറ്റാരെങ്കിലും വിവാഹം ചെയ്തിട്ടുള്ള ഭര്‍ത്തൃമതികളായ സ്ത്രീകളും (മുഹ്സ്വനാത്ത്) നിങ്ങള്‍ക്ക് നിഷിദ്ധമാകുന്നു. എന്നാല്‍ (യുദ്ധത്തടവുകാരായി) നിങ്ങളുടെ അധീനത്തില്‍ വന്ന സ്ത്രീകള്‍ അതില്‍നിന്നൊഴിവാകുന്നു. ഇത് നിങ്ങള്‍ അനുസരിക്കുവാന്‍ കടപ്പെട്ട ദൈവികനിയമമത്രെ. ഇവരല്ലാത്ത സ്ത്രീകളെയെല്ലാം സമ്പത്ത് (വിവാഹമൂല്യം) മുഖേന നിങ്ങള്‍ തേടുന്നത് അനുവദിക്കപ്പെട്ടിരിക്കുന്നു. അവരെ അവിഹിത വേഴ്ചയിലേര്‍പ്പെടാതെ വിവാഹത്തിന്റെ സുരക്ഷിതത്വത്തില്‍ സൂക്ഷിക്കണമെന്നു നിബന്ധനയുണ്ട്. അവരുമായി ദാമ്പത്യസുഖം പങ്കിടുന്നവര്‍ അവര്‍ക്കുള്ള വിവാഹമൂല്യം നിര്‍ബന്ധമായിത്തന്നെ നല്‍കേണ്ടതാകുന്നു. വിവാഹമൂല്യം നിര്‍ണയിച്ചശേഷം ഉഭയസമ്മതത്തോടെ വല്ല വിട്ടുവീഴ്ചയും ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല. നിശ്ചയം അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാകുന്നു.
    (തുടരും)

    ReplyDelete
  19. ea jabbar said...
    ഈ വെളിപാട് അവതരിച്ച പശ്ചാതലമാണ് മേലുദ്ധരിച്ച ഹദീസിലുള്ളത്:

    ....Some of the Companions of the apostle of Allah were reluctant to have intercourse with the female captives in the presence of their husbands who were unbelievers. So Allah, the Exalted, sent down the Qur’anic verse, "And all married women (are forbidden) unto your save those (captives) whom your right hand possesses"....

    തടവുകാരായി പിടിച്ച സ്ത്രീകളുടെ ഭര്‍ത്താക്കന്മാരുടെ സാന്നിധ്യത്തില്‍ അവരെ ബലാത്സംഗം ചെയ്യുന്ന്തു ശരിയല്ല എന്ന് ആ കാട്ടറബികളില്‍ ചിലര്‍ക്കെങ്കിലും തോന്നി. പക്ഷെ അല്ലാഹുവിനും റസൂലിനും തോന്നിയില്ല !!!
    ഒരു ദൈവത്തിന്റെ സദാചാരനിലവാരം ഇത്രയും അധപ്പതിക്കുമോ കൂട്ടരേ ?????????????????
    October 31, 2010 7:40 AM
    = ഈ കമന്റിലൂടെ ജബ്ബാര്‍ പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍:

    1. ഖുര്‍ആന്‍ 4:24 ന്റെ അവതരണ പശ്ചാത്തലമാണ്‌ ഈ പറഞ്ഞത്.

    2. യുദ്ധത്തില്‍ പിടികൂടപ്പെട്ട തടവുകാരികളുമായി "അവരുടെ ഭര്‍ത്താക്കന്‍മാരുടെ സാന്നിദ്ധ്യത്തില്‍" in the presence of their husbands ശാരീരിക ബന്ധം പുലര്‍ത്തുന്നത് ശരിയല്ലെന്ന് മുസ്‌ലിം യോദ്ധാക്കള്‍ക്ക് തോന്നി.

    3. എന്നാല്‍ യുദ്ധത്തടവുകാരികളുമായി "അവരുടെ ഭര്‍ത്താക്കളുടെ സാന്നിദ്ധ്യത്തില്‍" ശാരീരിക ബന്ധം പുഅലര്‍ത്തുന്നത് അനുവദനീയമാണെന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. 4:24 അതാണ്‌ ഉള്‍ക്കൊള്ളുന്നത്.

    4. വെറും കാട്ടറബികള്‍ക്ക് നിലനിറുത്തണമെന്ന് തോന്നിയ സദാചാര നിലവാരം പോലും നിലനിറുത്തണമെന്ന് അല്ലാഹുവിന്നോ റസൂലിനോ തോന്നിയില്ല.

    5. അല്ലാഹു നല്‍കിയ നിയമം അവരെ വളരെയേറെ അധപ്പതിപ്പിച്ചു കളഞ്ഞു.

    ഇനി വസ്തുത എന്താണെന്ന് നോക്കാം:

    1. ഖുര്‍ആന്‍ 4:24 ന്റെ അവതരണ സന്ദര്‍ഭം വ്യക്തമാക്കുന്ന ഹദീസ് ജബ്ബാര്‍ ഇവിടെ കൊടുത്തത് തലയും വാലും വെട്ടിയിട്ടാണ്‌.

    2. ആ ഹദീസ് പൂര്‍ണ്ണ രൂപത്തില്‍ ജബ്ബാര്‍ തന്നെ ഉദ്ധരിച്ചിട്ടുണ്ട്.
    അതിവിടെ
    കാണാം.

    3. അതിന്റെ അവസാന ഭാഗത്ത് That is to say, they are lawful for them when they complete their waiting period = 'അതായത്, അവരുടെ കാത്തിരുപ്പു കാലം (ഇദ്ദഃ) കഴിയുമ്പോള്‍ അവര്‍ നിയവിധേയമായിത്തീരും' എന്നാണുള്ളത്.

    4. യുദ്ധത്തടവുകാരികളുടെ ഇദ്ദഃ സാധാരണ ഗതിയില്‍ ഒരു മാസവും, ഗര്‍ഭിണിയാണെങ്കില്‍ പ്രസവിക്കുവോളവുമാണ്‌. ഇക്കാര്യം നബി ഈ യുദ്ധ (Autas) വേളയില്‍ അവരോട് പറഞ്ഞിട്ടുണ്ട്. അബൂ സഈദുല്‍ ഖുദ്‌രിയില്‍ നിന്ന് തന്നെയാണ്‌ അബൂദാവൂദ് ഇതും റിപ്പോര്‍ട്ട് ചെയ്തിട്ടു ള്ളത്.

    5. 'in the presence of their husbands' അഥവാ 'അവരുടെ ഭര്‍ത്താക്കന്‍മാരുടെ സാന്നിദ്ധ്യത്തില്‍' എന്ന് വിവര്‍ത്തനം ചെയ്തത് مِنْ أَجْلِ أَزْوَاجِهِنَّ എന്ന അറബി പറഞ്ഞതിനെയാണ്‌. ഈ വിവര്‍ത്തനത്തില്‍ അപാകതയുണ്ട്. കാരണം, مِنْ أَجْلِ എന്ന വാക്കിന്‌ 'in the presence of' എന്ന് അറബി ഭാഷയില്‍ അര്‍ത്ഥമില്ല.

    6. മറിച്ച്, مِنْ أَجْلِ എന്ന വാക്കിന്‌ because of, on account of, for the sake of എന്നൊക്കെയാണ്‌ അര്‍ത്ഥം. അതായത് അവരുടെ ഭര്‍ത്താക്കന്‍മാര്‍ കാരണമായി; ഒന്നു കൂടി വ്യക്തമായി പറഞ്ഞാല്‍ 'അവര്‍ക്ക് ഭര്‍ത്താക്കന്‍മാരുള്ള കാരണത്താല്‍' എന്നാണ്‌ അറബിയില്‍ പറഞ്ഞിട്ടുള്ളത്.

    7. 'ഇവരുടെ ഭര്‍ത്താക്കന്‍മാരുടെ സാന്നിദ്ധ്യത്തില്‍ ഉപയോഗിക്കാമോ' എന്നല്ല; 'ഇവര്‍ക്ക് ഭര്‍ത്താക്കന്‍മാരുണ്ടായിരിക്കെ അവരെ ഉപയോഗിക്കാമോ' എന്ന ചോദ്യമേ ഈ ആയത്തിന്റെ അവതരണ പശ്ചാത്തലത്തില്‍ സങ്കല്‍പ്പിക്കാന്‍ സാധിക്കുകയുള്ളു.

    8. കാരണം, അങ്ങനെയൊരു ചോദ്യത്തിനുള്ള മറുപടിയാണ്‌ പ്രസ്തുത ഖുര്‍ആന്‍ സൂക്തത്തിലുള്ളത്. " മറ്റാരെങ്കിലും വിവാഹം ചെയ്തിട്ടുള്ള ഭര്‍ത്തൃമതികളായ സ്ത്രീകളും (മുഹ്സ്വനാത്ത്) നിങ്ങള്‍ക്ക് നിഷിദ്ധമാകുന്നു. എന്നാല്‍ (യുദ്ധത്തടവുകാരായി) നിങ്ങളുടെ അധീനത്തില്‍ വന്ന സ്ത്രീകള്‍ അതില്‍നിന്നൊഴിവാകുന്നു."

    ഖുര്‍ആനിനെ വിമര്‍ശിക്കണമെങ്കില്‍ കള്ളം പറയുകയും കൃത്രിമം കാണിക്കുകയും ചെയ്യാതെ നിര്‍വ്വാഹമില്ലെന്ന് ജബ്ബാര്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു.

    ReplyDelete
  20. ea jabbar said...
    ഇതൊക്കെ വായിച്ച് മതം ഉപേക്ഷിച്ച എന്നോടാണ് മ്മുടെ മുസ്ലിം ബ്ലോഗര്‍ സുഹൃത്തുക്കള്‍ യുക്തിവാദികളുടെ സദാചാരം പറഞ്ഞു വരുന്നത് !!
    October 31, 2010 7:44 AM
    = ഇസ്‌ലാമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അതിന്റെ യഥാര്‍ത്ഥ സോഴ്‌സില്‍ നിന്ന് വായിക്കുന്നതാണ്‌ നല്ലത്. ഇങ്ങനെ:

    2155 - حَدَّثَنَا عُبَيْدُ اللَّهِ بْنُ عُمَرَ بْنِ مَيْسَرَةَ حَدَّثَنَا يَزِيدُ بْنُ زُرَيْعٍ حَدَّثَنَا سَعِيدٌ عَنْ قَتَادَةَ عَنْ صَالِحٍ أَبِى الْخَلِيلِ عَنْ أَبِى عَلْقَمَةَ الْهَاشِمِىِّ عَنْ أَبِى سَعِيدٍ الْخُدْرِىِّ أَنَّ رَسُولَ اللَّهِ صلى الله عليه وسلم بَعَثَ يَوْمَ حُنَيْنٍ بَعْثاً إِلَى أَوْطَاسٍ فَلَقُوا عَدُوَّهُمْ فَقَاتَلُوهُمْ فَظَهَرُوا عَلَيْهِمْ وَأَصَابُوا لَهُمْ سَبَايَا فَكَأَنَّ أُنَاساً مِنْ أَصْحَابِ رَسُولِ اللَّهِ صلى الله عليه وسلم تَحَرَّجُوا مِنْ غِشْيَانِهِنَّ مِنْ أَجْلِ أَزْوَاجِهِنَّ مِنَ الْمُشْرِكِينَ فَأَنْزَلَ اللَّهُ تَعَالَى فِى ذَلِكَ ( وَالْمُحْصَنَاتُ مِنَ النِّسَاءِ إِلاَّ مَا مَلَكَتْ أَيْمَانُكُمْ ) أَىْ فَهُنَّ لَهُمْ حَلاَلٌ إِذَا انْقَضَتْ عِدَّتُهُنَّ . تحفة 4434(أبو داود)

    1843 - حَدَّثَنَا عَمْرُو بْنُ عَوْنٍ أَخْبَرَنَا شَرِيكٌ عَنْ قَيْسِ بْنِ وَهْبٍ عَنْ أَبِي الْوَدَّاكِ عَنْ أَبِي سَعِيدٍ الْخُدْرِيِّ
    وَرَفَعَهُ أَنَّهُ قَالَ فِي سَبَايَا أَوْطَاسَ لَا تُوطَأُ حَامِلٌ حَتَّى تَضَعَ وَلَا غَيْرُ ذَاتِ حَمْلٍ حَتَّى تَحِيضَ حَيْضَةً (أبو داود)

    ReplyDelete
  21. 4. യുദ്ധത്തടവുകാരികളുടെ ഇദ്ദഃ സാധാരണ ഗതിയില്‍ ഒരു മാസവും, ഗര്‍ഭിണിയാണെങ്കില്‍ പ്രസവിക്കുവോളവുമാണ്‌. ഇക്കാര്യം നബി ഈ യുദ്ധ (Autas) വേളയില്‍ അവരോട് പറഞ്ഞിട്ടുണ്ട്. അബൂ സഈദുല്‍ ഖുദ്‌രിയില്‍ നിന്ന് തന്നെയാണ്‌ അബൂദാവൂദ് ഇതും റിപ്പോര്‍ട്ട് ചെയ്തിട്ടു ള്ളത്.


    ഒരു യുദ്ധതടവുകാരിയുമായി, അവളുടെ പിതാവിനെയും ഭര്‍ത്താവിനെയും വധിച്ച രാത്രി തന്നെ പ്രവാചന്‍ സഹവസിച്ചു എന്ന് പറയുമ്പോള്‍ ഈ ഒരു മാസത്തെ ഇദ്ദഃ പ്രവാചകന്‍ പാലിച്ചുവോ?

    ReplyDelete
  22. അപ്പോള്‍ ഈ അടിമ സ്ത്രീകളുടെ ഔരത് എങ്ങിനെയാ സാഹിബേ

    ReplyDelete
  23. sajan jcb said...
    4. യുദ്ധത്തടവുകാരികളുടെ ഇദ്ദഃ സാധാരണ ഗതിയില്‍ ഒരു മാസവും, ഗര്‍ഭിണിയാണെങ്കില്‍ പ്രസവിക്കുവോളവുമാണ്‌. ഇക്കാര്യം നബി ഈ യുദ്ധ (Autas) വേളയില്‍ അവരോട് പറഞ്ഞിട്ടുണ്ട്. അബൂ സഈദുല്‍ ഖുദ്‌രിയില്‍ നിന്ന് തന്നെയാണ്‌ അബൂദാവൂദ് ഇതും റിപ്പോര്‍ട്ട് ചെയ്തിട്ടു ള്ളത്.

    ഒരു യുദ്ധതടവുകാരിയുമായി, അവളുടെ പിതാവിനെയും ഭര്‍ത്താവിനെയും വധിച്ച രാത്രി തന്നെ പ്രവാചന്‍ സഹവസിച്ചു എന്ന് പറയുമ്പോള്‍ ഈ ഒരു മാസത്തെ ഇദ്ദഃ പ്രവാചകന്‍ പാലിച്ചുവോ?


    = "അവളുടെ പിതാവിനെയും ഭര്‍ത്താവിനെയും വധിച്ച രാത്രി തന്നെ" എന്ന കൃത്യമായ ചരിത്രം എവിടെ നിന്ന് കിട്ടി? ജബ്ബറില്‍ നിന്നാകാനാണ്‌ സാദ്ധ്യത. ജബ്ബാറിന്റെ വാക്കുകള്‍ വിശ്വസിച്ച് വെറുതെ മാനം കെടാതിരിക്കുന്നതാണ്‌ നല്ലത്.

    താങ്കളുടെ ആരോപണത്തിനുള്ള മറുപടി: "On the way back from Khaybar, the Muslims camped at a place called Sadd al-Rauha. By now, Safiyya was clean from her menstrual period, and the marriage was thus consummated. Thereafter, Muhammad held a banquet of dates and butter in celebration of the marriage, and then returned to Medina.[12]"

    Please visit: Safiyya_bint_Huyayy

    ReplyDelete
  24. ea jabbar said...
    "ഞാന്‍ ഇംഗ്ലീഷില്‍ കൊടുത്ത അര്‍ത്ഥവും വ്യാഖ്യാനവും അല്‍തഫ്സീറ് വെബ്സൈറ്റ്ലെ ജലാലൈന്‍, ഇബ്നു അബ്ബാസ് തഫ്സീറുകളില്‍നിന്നും കോപ്പി ചെയ്തതാണ്. എന്റെ സ്വന്തം അര്‍ത്ഥവ്യാഖ്യാനമല്ല.
    അതിനാല്‍ ആലിക്കോയ പറയുന്ന മറുപടി എനിക്കു ബാധകമല്ല. ജലാലൈനും ഇബ്നു അബ്ബാസും മറുപടി പറഞ്ഞോളും !!"

    = 1. Jalalain said: "And, forbidden to you are, wedded women, those with spouses, that you should marry them before they have left their spouses, be they Muslim free women or not; save what your right hands own, of captured [slave] girls, whom you may have sexual intercourse with, even if they should have spouses among the enemy camp, but only after they have been absolved of the possibility of pregnancy [after the completion of one menstrual cycle]; this is what God has prescribed for you (kitāba is in the accusative because it is the verbal noun). Lawful for you (read passive wa-uhilla, or active wa-ahalla), beyond all that, that is, except what He has forbidden you of women, is that you seek, women, using your wealth, by way of a dowry or a price, in wedlock and not, fornicating, in illicitly. Such wives as you enjoy thereby, and have had sexual intercourse with, give them their wages, the dowries that you have assigned them, as an obligation; you are not at fault in agreeing together, you and they, after the obligation, is waived, decreased or increased. God is ever Knowing, of His creatures, Wise, in what He has ordained for them."
    * but only after they have been absolved of the possibility of pregnancy [after the completion of one menstrual cycle]; ഇതാണ്‌ ജലാലൈനി പറഞ്ഞത്. പിന്നെങ്ങനെയാണ്‌ 'യുദ്ധം നടന്ന അന്ന് രാത്രി തന്നെ' എന്ന ജബ്ബാര്‍ പറഞ്ഞ കള്ളത്തിന്‌ ജലാലൈനിയെ കൂട്ടുപിടിക്കുക? ജബ്ബാറിന്റെ വാദത്തിന്ന് ജലാലൈനിയില്‍ തെളിവെവിടെ? ഒന്നു കാണിക്കാമോ? അല്ലെങ്കില്‍ ഈ പച്ചക്കള്ളം പിന്‍വലിക്കാമോ?

    2. Ibn Abbaas said: "(And all married women (are forbidden unto you save those (captives) whom your right hands possess) of captives, even if they have husbands in the Abode of War, after ascertaining that they are not pregnant, by waiting for the lapse of one period of menstruation. (It is a decree of Allah for you) that which I have mentioned to you is unlawful in Allah's Book. (Lawful unto you are all beyond those mentioned) as unlawful, (so that ye seek them) marry (with your wealth) up to four wives; it is also said that this means: so that you buy with your wealth captives; and it is also said that this means: so that you should seek with your money marrying women for an agreed period of time (zawaj al-mut'ah) but the lawfulness of this practice was later abrogated, (in honest wedlock) He says: be with them as legitimate husbands, (not debauchery) not indulging in adultery without having a proper marriage. (And those of whom) after marriage (ye seek content) from whom you derive benefit, (give unto them their portions) give to them their full dowry (as a duty) as an obligation upon you from Allah to give the dowry in full. (And there is no sin for you) there is no harm for you (in what ye do by mutual agreement) in increasing or decreasing the amount of the dowry by mutual agreement (after the duty hath been done) after the first obligation to which you have aspired. (Lo! Allah is ever Knower) in relation to making lawful to you marriage for an agreed, limited period of time, (Wise) in later making this practice unlawful; it is also said that this means: Allah is ever Knower of your compulsion for marriage for an agreed, limited period of time, Wise in making such marriage unlawful."

    by waiting for the lapse of one period of menstruation.

    ReplyDelete
  25. ഖുര്‍ആന്‍ 4:24 ന്റെ അവതരണ പശ്ചാത്തലം വിശദീകരിക്കുന്ന ഒരു ഹദീസിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം ജബ്ബാര്‍ പ്രസിദ്ധീകരിച്ചത് ഓര്‍ക്കുമല്ലോ. അതെ ഹദീസിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം altafseer.com ഇല്‍ വായിക്കുക:
    "(And all married women (are forbidden unto you) save those (captives) whom your right hands possess…) [4:24]. Muhammad ibn ‘Abd al-Rahman al-Bunani informed us> Muhammad ibn Ahmad ibn Hamdan> Abu Ya‘la> ‘Amr al-Naqid> Abu Ahmad al-Zubayri> Sufyan> ‘Uthman al-Batti> Abu’l-Khalil> Abu Sa‘id al-Khudri who said: “We had captured female prisoners of war on the day of Awtas and because they were already married we disliked having any physical relationship with them. Then we asked the Prophet, Allah bless him and give him peace, about them. And the verse (And all married women (are forbidden unto you) save those (captives) whom your right hands possess) was then revealed, as a result of which we consider it lawful to have a physical relationship with them”. Ahmad ibn Muhammad ibn Ahmad ibn al-Harith informed us> ‘Abd Allah ibn Muhammad ibn Ja‘far> Abu Yahya> Sahl ibn ‘Uthman> ‘Abd al-Rahim> Ash‘ath ibn Sawwar> ‘Uthman al-Batti> Abu’l-Khalil> Abu Sa‘id who said: “When the Messenger of Allah, Allah bless him and give him peace, captured the people of Awtas as prisoners of war we said: ‘O Prophet of Allah! How can we possibly have physical relationships with women whose lineage and husband we know very well?’ And so this verse was revealed (And all married women (are forbidden unto you) save those (captives) whom your right hands possess)”. Abu Bakr Muhammad ibn Ibrahim al-Farisi informed us> Muhammad ibn ‘Isa ibn ‘Amrawayh> Ibrahim ibn Muhammad ibn Sufyan> Muslim ibn al-Hajjaj> ‘Ubayd Allah ibn ‘Umar al-Qawariri> Yazid ibn Zuray‘> Sa‘id ibn Abi ‘Arubah> Qatadah> Abu Salih Abu Khalil> Abu ‘Alqamah al-Hashimi> Abu Sa‘id al-Khudri who reported that on the day of Hunayn the Messenger of Allah, Allah bless him and give him peace, sent an army to Awtas. This army met the enemy in a battle, defeated them and captured many female prisoners from them. But some of the Companions of the Messenger, Allah bless him and give him peace, were uncomfortable about having physical relations with these prisoners because they had husbands who were idolaters, and so Allah, exalted is He, revealed about this (And all married women (are forbidden unto you) save those (captives) whom your right hands possess)."

    'at the presence of their husbands' എന്ന തെറ്റായ പരിഭാഷയ്ക്ക് പകരം, ഇതില്‍ "because they had husbands"  എന്ന് കാണാം. അറബിയില്‍ ഉള്ളത് من أجل أزواجهن എന്നാണ്‌. ഈ തെറ്റാണ്‌ ഞാന്‍ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നത്. ഇതിന്ന് മറുപടി പറയാന്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മരണപ്പെട്ട് പോയ ഇമാമുകള്‍ വരട്ടെ എന്നാണ്‌ ജബ്ബാര്‍ പറയുന്നത്. ഒളിച്ചോട്ടത്തിന്റെ ജബ്ബാറിയന്‍ ശൈലി.

    ReplyDelete
  26. Narrated Anas bin Malik:

    We arrived at Khaibar, and when Allah helped His Apostle to open the fort, the beauty of Safiya bint Huyai bin Akhtaq whose husband had been killed while she was a bride, was mentioned to Allah's Apostle. The Prophet selected her for himself, and set out with her, and when we reached a place called Sidd-as-Sahba,' Safiya became clean from her menses then Allah's Apostle married her. Hais (i.e. an 'Arabian dish) was prepared on a small leather mat. Then the Prophet said to me, "I invite the people around you." So that was the marriage banquet of the Prophet and Safiya. Then we proceeded towards Medina, and I saw the Prophet, making for her a kind of cushion with his cloak behind him (on his camel). He then sat beside his camel and put his knee for Safiya to put her foot on, in order to ride (on the camel).
    (Sahih al bukhari.Volume 5, Book 59, Number 522:)
    3889 - حَدَّثَنَا عَبْدُ الْغَفَّارِ بْنُ دَاوُدَ حَدَّثَنَا يَعْقُوبُ بْنُ عَبْدِ الرَّحْمَنِ ح و حَدَّثَنِي أَحْمَدُ حَدَّثَنَا ابْنُ وَهْبٍ قَالَ أَخْبَرَنِي يَعْقُوبُ بْنُ عَبْدِ الرَّحْمَنِ الزُّهْرِيُّ عَنْ عَمْرٍو مَوْلَى الْمُطَّلِبِ عَنْ أَنَسِ بْنِ مَالِكٍ رَضِيَ اللَّهُ عَنْهُ قَالَ
    قَدِمْنَا خَيْبَرَ فَلَمَّا فَتَحَ اللَّهُ عَلَيْهِ الْحِصْنَ ذُكِرَ لَهُ جَمَالُ صَفِيَّةَ بِنْتِ حُيَيِّ بْنِ أَخْطَبَ وَقَدْ قُتِلَ زَوْجُهَا وَكَانَتْ عَرُوسًا فَاصْطَفَاهَا النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِنَفْسِهِ فَخَرَجَ بِهَا حَتَّى بَلَغْنَا سَدَّ الصَّهْبَاءِ حَلَّتْ فَبَنَى بِهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثُمَّ صَنَعَ حَيْسًا فِي نِطَعٍ صَغِيرٍ ثُمَّ قَالَ لِي آذِنْ مَنْ حَوْلَكَ فَكَانَتْ تِلْكَ وَلِيمَتَهُ عَلَى صَفِيَّةَ ثُمَّ خَرَجْنَا إِلَى الْمَدِينَةِ فَرَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُحَوِّي لَهَا وَرَاءَهُ بِعَبَاءَةٍ ثُمَّ يَجْلِسُ عِنْدَ بَعِيرِهِ فَيَضَعُ رُكْبَتَهُ وَتَضَعُ صَفِيَّةُ رِجْلَهَا عَلَى رُكْبَتِهِ حَتَّى تَرْكَبَ
    (صحيح البخاري)

    قَوْله : ( حَلَّتْ )
    أَيْ طَهُرَتْ مِنْ الْحَيْض
    (فتح الباري)
    حَلَّتْ
    = 'അവള്‍ അനുവദനീയയായി' എന്നാല്‍ അവളുടെ ആര്‍ത്തവം കഴിഞ്ഞു എന്നര്‍ത്ഥം. (ഫത്‌ഹുല്‍ ബാരീ)

    ReplyDelete
  27. <> 'അവള്‍ അനുവദനീയയായി' എന്നാല്‍ അവളുടെ ആര്‍ത്തവം കഴിഞ്ഞു എന്നര്‍ത്ഥം. (ഫത്‌ഹുല്‍ ബാരീ)<>

    ആലിക്കോയ മാഷേ,

    ആര്‍ത്തവം(menses) എന്ന സംഗതിയുടെ ദൈര്‍ഘ്യം എത്രയാ? ആര്‍ത്തവചക്രവും ആര്‍ത്തവവും ഒന്നാണോ?

    ReplyDelete
  28. Sahih Bukhari 1.367

    Narrated 'Abdul 'Aziz:

    Anas said, 'When Allah's Apostle invaded Khaibar, we offered the Fajr prayer there yearly in the morning) when it was still dark. The Prophet rode and Abu Talha rode too and I was riding behind Abu Talha. The Prophet passed through the lane of Khaibar quickly and my knee was touching the thigh of the Prophet. He uncovered his thigh and I saw the whiteness of the thigh of the Prophet*. When he entered the town, he said, 'Allahu Akbar! Khaibar is ruined. Whenever we approach near a (hostile) nation (to fight) then evil will be the morning of those who have been warned.' He repeated this thrice. The people came out for their jobs and some of them said, 'Muhammad (has come).' (Some of our companions added, "With his army.") We conquered Khaibar, took the captives, and the booty was collected. Dihya came and said, 'O Allah's Prophet! Give me a slave girl from the captives.' The Prophet said, 'Go and take any slave girl.' He took Safiya bint Huyai. A man came to the Prophet and said, 'O Allah's Apostles! You gave Safiya bint Huyai to Dihya and she is the chief mistress of the tribes of Quraiza and An-Nadir and she befits none but you.' So the Prophet said, 'Bring him along with her.' So Dihya came with her and when the Prophet saw her, he said to Dihya, 'Take any slave girl other than her from the captives.' Anas added: The Prophet then manumitted her and married her."**

    Thabit asked Anas, "O Abu Hamza! What did the Prophet pay her (as Mahr)?" He said, "Her self was her Mahr for he manumitted her and then married her." Anas added, "While on the way, Um Sulaim dressed her for marriage (ceremony) and at night she sent her as a bride to the Prophet***. So the Prophet was a bridegroom and he said, 'Whoever has anything (food) should bring it.' He spread out a leather sheet (for the food) and some brought dates and others cooking butter. (I think he (Anas) mentioned As-SawTq). So they prepared a dish of Hais (a kind of meal). And that was Walrma (the marriage banquet) of Allah's Apostle ."

    * മലയാളത്തിലെ ചില മസാല സിനിമകളില്‍ സ്ത്രീ കഥാപാത്രങ്ങള്‍ തങ്ങളുടെ "തുട" പ്രദര്‍ശിപ്പിക്കുന്നതിനു സമാനമായ പരിപാടിയാണ് അല്ലാഹുവിന്റെ അപ്പോസ്തലന്‍ ഇടവഴിയില്‍ ചെയ്തത്. കാല്‍മുട്ട് തുടയില്‍ സ്പര്‍ശിച്ചപ്പോള്‍ തുട പ്രദര്‍ശിപ്പിക്കുവാന്‍ ഉണര്‍ന്ന വികാരം ഏതാണ്?

    ** നിനക്ക് ഇഷ്ട്ടമുള്ളതിനെ എടുത്തുകൊള്ളൂ എന്ന് ആദ്യം ഭൃത്യനോട് ആവശ്യപ്പെട്ട മുഹമ്മദ്‌ ഭൃത്യന്‍ എടുത്തത് ആ നാട്ടിലെ ഭരണാധികാരിയുടെ ഭാര്യയെ ആണ് എന്ന് മനസ്സിലാക്കിയപ്പോള്‍ തിരികെ വിളിച്ചു അവളെ സ്വന്തമാക്കിയ സ്വാര്‍ഥതയെ എന്ത് പേരില്‍ വിളിക്കണം?

    *** വഴിയില്‍ വച്ച് വധുവായി സ്വീകരിച്ചു എന്നല്ലാതെ ഇദ്ദ കഴിഞ്ഞിട്ടാണ് എന്നൊന്നും ഇവിടെ എഴുതിയിട്ടില്ലല്ലോ ആലിക്കോയാ സാഹിബെ?

    ReplyDelete
  29. ജബ്ബാറിന്റെ വാക്കുകള്‍ വിശ്വസിച്ച് വെറുതെ മാനം കെടാതിരിക്കുന്നതാണ്‌ നല്ലത്.

    അറിയാത്ത കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കാന്‍ എന്ത് മാനക്കേട്?

    ReplyDelete
  30. YUKTHI said...
    *** വഴിയില്‍ വച്ച് വധുവായി സ്വീകരിച്ചു എന്നല്ലാതെ ഇദ്ദ കഴിഞ്ഞിട്ടാണ് എന്നൊന്നും ഇവിടെ എഴുതിയിട്ടില്ലല്ലോ ആലിക്കോയാ സാഹിബെ?

    = താങ്കള്‍ ഉദ്ധരിച്ച ഒരു റിപ്പോര്‍ട്ടില്‍ അതില്ലായിരിക്കാം. എന്നാല്‍, അങ്ങനെ എവിടെയും എഴുതിയിട്ടില്ലെന്നോ ഒരു റെപ്പോര്‍ട്ടിലും ഇല്ലെന്നോ താങ്കള്‍ വാദിക്കുന്നുണ്ടോ?

    ReplyDelete
  31. sajan jcb said...
    4. യുദ്ധത്തടവുകാരികളുടെ ഇദ്ദഃ സാധാരണ ഗതിയില്‍ ഒരു മാസവും, ഗര്‍ഭിണിയാണെങ്കില്‍ പ്രസവിക്കുവോളവുമാണ്‌. ഇക്കാര്യം നബി ഈ യുദ്ധ (Autas) വേളയില്‍ അവരോട് പറഞ്ഞിട്ടുണ്ട്. അബൂ സഈദുല്‍ ഖുദ്‌രിയില്‍ നിന്ന് തന്നെയാണ്‌ അബൂദാവൂദ് ഇതും റിപ്പോര്‍ട്ട് ചെയ്തിട്ടു ള്ളത്.


    ഒരു യുദ്ധതടവുകാരിയുമായി, അവളുടെ പിതാവിനെയും ഭര്‍ത്താവിനെയും വധിച്ച രാത്രി തന്നെ പ്രവാചന്‍ സഹവസിച്ചു എന്ന് പറയുമ്പോള്‍ ഈ ഒരു മാസത്തെ ഇദ്ദഃ പ്രവാചകന്‍ പാലിച്ചുവോ?

    = അതേ രാത്രിയില്‍ തന്നെ സഹവസിച്ചുവെന്ന് താങ്കള്‍ക്കെവിടെ നിന്ന് കിട്ടി? തെളിവെവിടെ?

    ReplyDelete
  32. To YUKTHI:

    ഈ കമന്റുകളൊന്നും താങ്കള്‍ വായിച്ചിട്ടില്ലെന്ന് തോന്നുന്നു.

    [ 1
    2
    3
    4

    ReplyDelete
  33. സന്തോഷ്‌ said...
    <> 'അവള്‍ അനുവദനീയയായി' എന്നാല്‍ അവളുടെ ആര്‍ത്തവം കഴിഞ്ഞു എന്നര്‍ത്ഥം. (ഫത്‌ഹുല്‍ ബാരീ)<>

    ആലിക്കോയ മാഷേ,

    ആര്‍ത്തവം(menses) എന്ന സംഗതിയുടെ ദൈര്‍ഘ്യം എത്രയാ? ആര്‍ത്തവചക്രവും ആര്‍ത്തവവും ഒന്നാണോ?"

    = യുദ്ധത്തടവുകാരായി പിടിക്കപ്പെടുന്നവരുടെ കാര്യത്തില്‍ ഒരു ആര്‍ത്തവം കഴിയുക എന്നതാണ്‌ ഇദ്ദഃ. തത്വത്തില്‍ ഒരു മാസം എന്ന് പറയുമ്പോഴും പ്രായോഗികമായി ഒരു ആര്‍ത്തവം കഴിയുക എന്നതേ ഉദ്ദേശിക്കപ്പെടുന്നുള്ളു.

    ReplyDelete
  34. "The Prophet passed through the lane of Khaibar quickly and my knee was touching the thigh of the Prophet. He uncovered his thigh and I saw the whiteness of the thigh of the Prophet"

    ചില മസാല സിനിമകളില്‍ സ്ത്രീ കഥാപാത്രങ്ങള്‍ തങ്ങളുടെ "തുട" പ്രദര്‍ശിപ്പിക്കുന്നതിനു സമാനമായ പരിപാടിയാണ് അല്ലാഹുവിന്റെ അപ്പോസ്തലന്‍ ഇടവഴിയില്‍ ചെയ്തത്. കാല്‍മുട്ട് തുടയില്‍ സ്പര്‍ശിച്ചപ്പോള്‍ തുട പ്രദര്‍ശിപ്പിക്കുവാന്‍ ഉണര്‍ന്ന വികാരം ഏതാണ്?

    ഇതെന്തുതരം സദാചാരം ആണ് ആലിക്കോയ മാഷേ?

    ReplyDelete
  35. ആലിക്കോയ മാഷേ,

    പെണ്ണിന്റെ ആര്‍ത്തവമല്ല ഇവിടെ തര്‍ക്കവിഷയം. യുദ്ധത്തില്‍ തടവില്‍ പിടിച്ച പെണ്ണുങ്ങളെ സൈനീകരും, സൈന്യാധിപനും കൂടി പങ്കിട്ടിടെടുത്തു ഭോഗിക്കുന്നത് ശരിയോ എന്നതാണ് വിഷയം. താങ്കള്‍ അത് ഖുറാന്‍ ഉയര്‍ത്തിക്കാണിച്ച് ന്യായീകരിച്ച് നബിയെയും മറ്റും രക്ഷപ്പെടുത്താന്‍ നന്നായി ശ്രമിച്ചിട്ടുണ്ട്. പക്ഷേ ആധൂനിക മനുഷ്യന് ഇത്തരം കാടത്തം അംഗീകരിക്കാന്‍ സാധ്യമല്ല. അമേരിക്കന്‍ പ്രസിഡന്റ് ഇറാക്കിലെ സ്ത്രീകളെ തടവില്‍ പിടിച്ച് ഒരുഭാഗം തന്റെ സൈനീകര്‍ക്കും, ബാക്കി വൈറ്റ് ഹൗസില്‍ കൊണ്ടുപോയി തന്റെ ആവശ്യത്തിനും ഉപയോഗിച്ചാല്‍ എന്തായിരിക്കും താങ്കളുടെ പ്രതികരണം. ആര്‍ത്തവം കഴിഞ്ഞ് സ്ത്രീകള്‍ ശുദ്ധമായാല്‍ പ്രശ്നം തീര്‍ന്നോ?. ജപ്പാന്‍ സൈനീകര്‍ രണ്ടാം ലോകയുദ്ധത്തില്‍ കൊറിയന്‍ തടവുകാരികളെ കം‌ഫര്‍ട്ട് വുമന്‍ ആയി ഉപയോഗിച്ചിട്ടുണ്ട് എന്നു കേട്ടിട്ടുണ്ട്. ഇതും ഖുറാന്‍ പ്രകാരം ന്യായമാണല്ലോ. മതാന്ധത കൊണ്ട് തിമിരം ബാധിച്ച ഒരു തലച്ചോറിനെ ഇത്തരം കാടത്തങ്ങളെ ന്യായീകരിക്കാന്‍ സാധിക്കൂ.

    ReplyDelete
  36. YUKTHI said...

    "The Prophet passed through the lane of Khaibar quickly and my knee was touching the thigh of the Prophet. He uncovered his thigh and I saw the whiteness of the thigh of the Prophet"

    ചില മസാല സിനിമകളില്‍ സ്ത്രീ കഥാപാത്രങ്ങള്‍ തങ്ങളുടെ "തുട" പ്രദര്‍ശിപ്പിക്കുന്നതിനു സമാനമായ പരിപാടിയാണ് അല്ലാഹുവിന്റെ അപ്പോസ്തലന്‍ ഇടവഴിയില്‍ ചെയ്തത്. കാല്‍മുട്ട് തുടയില്‍ സ്പര്‍ശിച്ചപ്പോള്‍ തുട പ്രദര്‍ശിപ്പിക്കുവാന്‍ ഉണര്‍ന്ന വികാരം ഏതാണ്?

    ഇതെന്തുതരം സദാചാരം ആണ് ആലിക്കോയ മാഷേ?"

    = മി. യുക്തി ആളു കൊള്ളാമല്ലോ. തുട 'പ്രദര്‍ശിപ്പിക്കുന്നത്' സദാചാര വിരുദ്ധം ആണത്രെ. അപ്പോള്‍  ഈ കമന്റില്‍ ഉദ്ധരിച്ച യുക്തിരേഖയുടെ ഉപദേശവും   സദാചാര വിരുദ്ധമാണോ?
    അല്ലെങ്കില്‍ ധാര്‍മ്മികതയും സദാചരവും  പിന്തിരിപ്പന്‍ വിശ്വാസികള്‍ മാത്രമേ പാലിക്കേണ്ടതുള്ളൂ എന്നാണോ? യുക്തിവാദികള്‍ക്ക് എന്തും ആവാമെന്നും!

    ഇനി സംഭവിച്ചത് എന്താണെന്ന് നോക്കാം: ഒരു കുതിരപ്പുറത്ത് പ്രവാചകനും മറ്റൊരു കുതിരപ്പുറത്ത് അബൂ തല്‍ഹയും അനസും ഖൈബറിലെ ഇടുങ്ങിയ വഴിയിലൂടെ ധൃതിയില്‍  പോകുമ്പോള്‍ പ്രവാചകന്റെ തുടയും അനസിന്റെ മുട്ടും തമ്മില്‍ ഒന്ന് ഉരസിപ്പോയി. ഇതാണ്‌ ഒരു കടുത്ത സദാചാരഭംഗം! മാത്രമല്ല അങ്ങനെ ഉരസിയപ്പോള്‍ പ്രവാചകന്റെ തുണി അല്‍പ്പം നീങ്ങിപ്പോയി രണ്ടാമത്തെ കടുകടുത്ത സദാചാര ഭംഗം. അപ്പോള്‍ അദ്ദേഹത്തിന്റെ തുട വെളിവാവുകയും ചെയ്തു. മുന്നാമത്തെ കൊടും  ഭീകര സദാചാര ഭംഗം!

    ബുഖാരിയില്‍ ഉള്ളത് വസ്ത്രം 'നീങ്ങി' എന്നല്ല; 'നീക്കി' എന്നണാല്ലോ എന്ന് വിമര്‍ശകന്ന് പറയാം; ശരിയാണ്‌. ബുഖാരിക്കോ അദ്ദേഹത്തിന്ന് ഹദീസ് പറഞ്ഞു കൊടുത്ത ആള്‍ക്കോ തെറ്റിയതാണ്‌. ഈ ഹദീസ് മുസ്‌ലിമും അഹ്‌മദും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവയിലുള്ളത് 'നീക്കി' എന്നല്ല; 'നീങ്ങി' എന്നാണ്‌. അതില്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തവുമാണ്‌. ".... Then the Messenger of Allah (may peace be upon him) mounted (his horse). Abu Talha mounted his and I mounted behind Abu Talha on the same horse. The Prophet of Allah (may peace be upon him) rode through the streets of Khaibar and (I rode so close to him) that my knee touched the THIGH of the Prophet of Allah (may peace be upon him). The wrapper got aside from his THIGH, and I could see its whiteness......" (Shahi Muslim, Book 19. Jihad And Expedition. Hadith 4437.)
    ബുഖാരിയിയുടെയും അതില്‍ നിന്ന് വ്യത്യസ്തമായ മുസ്‌ലിമിന്റെയും അഹ്‌മദിന്റെയും റിപ്പോര്‍ട്ടുകളും മുമ്പില്‍ വച്ച് ആലോചിച്ചു നോക്കുക. ഏതാണ്‌ ശരിയാകാന്‍ സാധ്യതയുള്ളത്?
    പ്രവാചകനും അനുയായികളും ഖൈബറില്‍ യുദ്ധത്തിന്ന് പോയതാണ്‌. അവിടെ വച്ച് പ്രഭാത നമസ്‌കാരം കഴിഞ്ഞ ഉടനെ എന്തോ അത്യാവശ്യത്തിന്ന് രണ്ട് കുതിരപ്പുറത്തായി മൂന്ന് പേര്‍ ഒരു തെരുവിലൂടെ അടുത്തടുത്തായി ധൃതിയില്‍ സവാരി ചെയ്യുന്നു. അതിനിടയില്‍ ഒരാളുടെ കാല്‍മുട്ട് മറ്റൊരാളുടെ തുടയില്‍ മുട്ടിപ്പോവുകയും അങ്ങനെ ഉടുമുണ്ട് അല്‍പ്പം നീങ്ങിപ്പോവുകയും തുട കാണാന്‍ ഇടയാവുകയും ചെയ്യുന്നു. ഇതല്ലേ ശരിയാകാന്‍ ഇടയുള്ളത്?

    നിത്യ ജീവിതത്തില്‍ സംഭവിക്കാനിടയുള്ള നിസ്സാരമായ ഉത്തരം കാര്യങ്ങളെ പര്‍വ്വതീകരിച്ച് പൊക്കിക്കാണിച്ച് സദാചാര ഭംഗം ആരോപിക്കുന്ന ഇവരുടെ രോഗം വേറെയാണ്‌. പ്രവാചക വിരോധം സിരകളില്‍ ആളിപ്പടര്‍ന്നതിനാല്‍ ഇവര്‍ ആകെ ലഹരിയിലാണ്‌. പറയുന്നതെന്തെന്നോ ചെയ്യുന്നതെന്തെന്നോ ഇവര്‍ അറിയുന്നില്ല. എന്തെങ്കിലും ഒന്ന് കണ്ടെത്തണം. എന്നിട്ട് നബിയെ കുറ്റപ്പെടുത്തണം. അത് കുറിക്ക് കൊള്ളുന്നെങ്കില്‍ കൊള്ളട്ടെ; ഇല്ലെങ്കിലും വിരോധമില്ല. ഇത്തരം കള്ളപ്രചാരണം കാരണമായി നിരവധി തവണ പിടിക്കപ്പെട്ടാലെങ്കിലും ഇത്തിരി ഉളുപ്പ് ഉണ്ടാകുമോ ഈ വര്‍ഗ്ഗത്തിന്‌? അതും ഇല്ല. ഇനിയും ചോദിച്ചേക്കാം: എന്നാലും തുട എന്ന് പറഞ്ഞില്ലേ ഹദീസില്‍? തുണി നീങ്ങി എന്ന് പറഞ്ഞില്ലേ? വെളുപ്പ് എന്ന് പറഞ്ഞില്ലേ? എന്നൊക്കെ.

    ReplyDelete
  37. VB Rajan: "പെണ്ണിന്റെ ആര്‍ത്തവമല്ല ഇവിടെ തര്‍ക്കവിഷയം. യുദ്ധത്തില്‍ തടവില്‍ പിടിച്ച പെണ്ണുങ്ങളെ സൈനീകരും, സൈന്യാധിപനും കൂടി പങ്കിട്ടിടെടുത്തു ഭോഗിക്കുന്നത് ശരിയോ എന്നതാണ് വിഷയം. താങ്കള്‍ അത് ഖുറാന്‍ ഉയര്‍ത്തിക്കാണിച്ച് ന്യായീകരിച്ച് നബിയെയും മറ്റും രക്ഷപ്പെടുത്താന്‍ നന്നായി ശ്രമിച്ചിട്ടുണ്ട്. പക്ഷേ ആധൂനിക മനുഷ്യന് ഇത്തരം കാടത്തം അംഗീകരിക്കാന്‍ സാധ്യമല്ല."

    = ആര്‍ത്തവം സംബന്ധിച്ചു ചോദിച്ച ആള്‍ക്കാണ്‌ അത് സംബന്ധിച്ചുള്ള മറുപടി നല്‍കിയത്. അതിനിടയില്‍ താങ്കള്‍ കയറി വന്ന് അതല്ല പ്രശ്‌നമെന്ന് പറഞ്ഞാല്‍ എങ്ങനെ ശരിയാകും? അത് തന്നെയായിരുന്നു ഇവിടെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരുന്ന പ്രശ്‌നം. 'തടവില്‍ പിടിച്ച അതേ രാത്രി ഭോഗിച്ചു' തുടങ്ങിയുള്ള ആരോപണങ്ങള്‍ക്കാണ്‌ ആ മറുപടി നല്‍കിയത്.

    ഇനി താങ്കളുടെ ആരോപണത്തിന്നുള്ള മറുപടി പറയാം: അടിമത്ത സമ്പ്രദായം നിലനിറുത്തണമെന്ന് ഇസ്‌ലാം ആഗ്രഹിച്ചിട്ടില്ല. അതില്ലാതാക്കാനാണ്‌ ഇസ്‌ലാം ശ്രമിച്ചിട്ടുള്ളത് എന്ന് ചരിത്രം പരിശോധിച്ചാല്‍ കാണാന്‍ കഴിയും. ഒരു നിരോധന പ്രഖ്യാപനം കൊണ്ട് അടിമത്തം ഇല്ലാതാക്കാന്‍ കഴിയുമെന്ന് ഇസ്‌ലാം വ്യാമോഹിച്ചിരുന്നില്ല. അത്കൊണ്ടാണ്‌ പടിപടിയായ നടപടികളിലൂടെ അടിമത്ത നിവാരണത്തിന്ന് വേണ്ട നിയമങ്ങള്‍ അത് ആവിഷ്‌കരിച്ചത്.

    ഇസ്‌ലാം അടിമകളുടെ മോചനത്തിന്‌ വേണ്ടത് ചെയ്യുമെന്ന് അറിയാവുന്നത് കൊണ്ടാണാല്ലോ അന്ന് അടിമകളായിരുന്ന പലരും ഇസ്‌ലാമില്‍ ചേര്‍ന്നതും അവരുടെ യജമാനന്‍മാരുടെ കൊടും പീഡനങ്ങള്‍ സഹിച്ചും അവര്‍ ഇസ്‌ലാമില്‍ ഉറച്ചു നിന്നതും. അടിമകള്‍ക്ക് സ്വതന്ത്രന്‍മാരോടൊപ്പം സ്ഥാനം നല്‍കുന്നത് കണ്ട അവിശ്വാസികള്‍ അക്കാരണത്താല്‍ ഇസ്‌ലാമിനെ വിമര്‍ശിച്ചിരുന്നു. അവരുടെ പ്രീതിയ്ക്ക് വേണ്ടി വിശ്വാസികളിലെ അടിമകളെയും മറ്റ് തരത്തില്‍ സമൂഹത്തിന്റെ താഴെതട്ടില്‍ കഴിയുന്നവരയും ഒട്ടും അവഗണിക്കരുതെന്ന പാഠം ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. 'എന്റെ അടിമ, എന്റെ അടിമസ്ത്രീ' എന്ന് അടിമകളെ വിളിക്കരുതെന്ന് പ്രവാചകന്‍ ഉപദേശിച്ചിട്ടുണ്ട്. അത് പോലെ 'എന്റെ യജമാനന്‍, എന്റെ യജമാനത്തി' എന്നൊന്നും പറയരുത് അടിമകളോടും കല്‍പ്പിച്ചു. അടിമകളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ വേണ്ട നടപടികളും കൂട്ടത്തില്‍ കാണാം. അവര്‍ക്ക് നല്ല ഭക്ഷണവും വസ്‌ത്രവും നല്‍കാനും ഭാരം ലഘൂകരിച്ച് കൊടുക്കാനും ഇസ്‌ലാം കര്‍ശനമായി നിര്‍ദ്ദേശിച്ചു. അടിമയെ ഉപദ്രവിക്കുന്നതും പ്രയാസപ്പെടുത്തുന്നതും നിരോധിച്ചു. അടിമയോട് ക്രൂരത കാണിക്കുന്നത് ശിക്ഷര്‍ഹമായ കുറ്റമായി പ്രഖ്യാപിച്ചു. ഇത്തരം നടപടികളിലൂടെ നിലവിലുള്ള അടിമകളുടെ സുസ്ഥിതി ഉറപ്പ് വരുത്തുകയാണ്‌ ഇസ്‌ലാം ആദ്യം ചെയ്തത്.

    രണ്ടാമത്തെ പടിയായി അടിമകളെ മോചിപ്പിക്കാന്‍ ഇസ്‌ലാം നിര്‍ദ്ദേശിച്ചു. ഖുര്‍ആനും ഹദീസും അടിമകളെ മോചിപ്പിക്കാന്‍ പ്രേരണ ചെലുത്തുന്നത് കാണാം. അത് ഒരു വലിയ പുണ്യ കര്‍മ്മമാക്കി നിശ്ചയിച്ചു. ഈ ആഹ്വാനമനുസരിച്ച് മുസ്‌ലിംകള്‍ ധാരാളം അടിമകളെ മോചിപ്പിച്ചിരുന്നു. സ്വന്തമായി അടിമകളില്ലാത്ത സമ്പന്നര്‍ അടിമകളെ വിലക്ക് വാങ്ങി മോചിപ്പിച്ച് പുണ്യം നേടാന്‍ ശ്രമിച്ചതും ചരിത്രത്തില്‍ കാണാം. സ്വയം ഒരു പുണ്യകര്‍മ്മമായി ഇതിനെ കണക്കാക്കിയതോടൊപ്പം തന്നെ ചില തെറ്റുകള്‍ക്കുള്ള പ്രായശ്ചിത്തമായി അടിമത്തമോചനം ഒരു ഓപ്‌ഷനായി നിശ്ചയിക്കപ്പെട്ടു. ശപഥത്തിന്റെ ലംഘനം, സംയോഗം മൂലം റമദാന്‍ വ്രതം നഷ്ടപ്പെടുത്തല്‍, മനപ്പൂര്‍വ്വമല്ലാത്ത കൊല മുതലായ കുറ്റങ്ങള്‍ ഇതില്‍ പെടും.(തുടരും)

    ReplyDelete
  38. (തുടര്‍ച്ച)
    അതി സുപ്രധാനമായ മറ്റൊരു നീക്കം മോചനം ആഗ്രഹിക്കുന്ന അടിമയ്ക്ക് തന്റെ ഉടമയുമായി മോചന പത്രം എഴുതാന്‍ ഇസ്‌ലാം അനുവാദം നല്‍കിയതാണ്‌. മോചനപത്രം എഴുതാന്‍ അടിമ ആവശ്യപ്പെട്ടാല്‍ അത് നിരസിക്കാന്‍ ഉടമക്ക് അവകാശമില്ലെന്ന് ഇസ്‌ലാം വിധിച്ചു. അടിമയ്ക്ക് ഇത് കോടതിയില്‍ ചോദ്യം ചെയ്യാമായിരുന്നു. ഇന്നത്തേത് പോലെ പണം ചെലവാക്കി നീതി തേടുന്ന കോടതിയായിരുന്നില്ല ഇസ്‌ലാമിന്റെത് എന്ന് പ്രത്യേകം ഓര്‍മ്മിക്കുക. മോചനപത്രം എഴുതുന്ന അടിമ നിശ്ചിത കാലത്തിനകം ഉടമയ്ക്ക് അയാളുടെ മോചനത്തിന്റെ വില നല്‍കണം. ഇതിന്നാവശ്യമായ ധനം സമ്പാദിക്കുവാന്‍ അടിമയ്ക്ക് അവകാശമുണ്ടായിരിക്കും. സ്വയം ഈ തുക സ്വരൂപിക്കാന്‍ അടിമയ്ക്ക് കഴിയാതെ വന്നാല്‍ അയാള്‍ക്ക് സകാത്ത് ഫണ്ടില്‍ നിന്ന് സഹായം ലഭിക്കാനുള്ള അര്‍ഹതയുണ്ട്.

    ഇസ്‌ലാമിലെ സകാത്തിന്റെ എട്ട് അവകാശികളില്‍ ഒരു വിഭാഗം മോചനം ആഗ്രഹിക്കുന്ന അടിമകളാണ്‌. ഇസ്‌ലാമിക ഭരണപ്രദേശത്ത് അടിമകളുടെ എണ്ണം കൂടുകയല്ല കുറയുകയാണ്‌ ചെയ്തിരുന്നത് എന്നും കാണാം. മേല്‍പറഞ്ഞവയായിരുന്നു കാരണങ്ങള്‍.

    പുതിയ അടിമകള്‍ സൃഷ്ടിക്കപ്പെടാനിടയുള്ള നിലവിലുണ്ടായിരുന്ന എല്ലാ വഴികളും ഇസ്‌ലാം അടച്ചു കളഞ്ഞു. യുദ്ധത്തില്‍ പിടിക്കപ്പെടുന്ന ശത്രുക്കളെ മാത്രമേ അടിമകളാക്കാവൂ എന്നും വിധിച്ചു; അതും അനിവാര്യ ഘട്ടത്തില്‍ മാത്രം. യുദ്ധത്തില്‍ പിടിക്കപ്പെടുന്നവരെയെല്ലാം അടിമകളാക്കാന്‍ ഇസ്‌ലാം നിശ്ചയിച്ചിട്ടില്ല. മറിച്ച് അവരുടെ പോലും മോചനത്തിനാണ്‌ ഇസ്‌ലാം മുന്‍ഗണന നല്‍കുന്നത്. ഒന്നുകില്‍ അവരെ മുസ്‌ലിം തടവുകാര്‍ക്ക് പകരമായി കൈമാറാം. അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കാം. ഒരു നിശ്ചിത ജോലി ചെയ്തു തീര്‍ത്തു സ്വതന്ത്രരാവാനുള്ള അവകാശവും അവര്‍ക്ക് നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷിതത്വത്തിന്ന് ഹാനി വരുത്തുമെന്ന് ഭയമില്ലാത്തവരെ സൌജന്യമായി മോചിപ്പിക്കുകയുമാവാം. ഇതിനൊക്കെ ഇസ്‌ലാമിക ചരിത്രത്തില്‍ നിരവധി ഉദാഹരണങ്ങള്‍ കാണാം. ഇതൊന്നും നടപ്പിലാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ മാത്രമാണ്‌ തടവുകാരെ യുദ്ധത്തില്‍ പങ്കെടുത്തവര്‍ക്ക് അടിമകളായി വീതിച്ചു കൊടുക്കാന്‍ ഇസ്‌ലാം അനുവദിച്ചത്. (അന്ന് ജയില്‍ സംവിധാനം ഉണ്ടായിരുന്നില്ല.)

    ഇങ്ങനെ തടവുകാരായി മാറുന്ന സ്ത്രീകളെ സ്വതന്ത്രരാക്കി വിവാഹം കഴിച്ച് കൂടെ താമസിപ്പിക്കാം. പ്രവാചക പത്നിമാരിലെ സഫിയ, ജുവൈരിയ എന്നിവര്‍, നബി ഇങ്ങനെ വിവാഹം ചയ്തിട്ടുള്ളവരാണ്‌. ഇനി സ്വയം വിവാഹം ചെയ്യാതെ, അവളെ മറ്റ് സ്വതന്ത്രര്‍ക്കോ അടിമകള്‍ക്കോ വിവാഹം ചെയ്തു കൊടുക്കുകയുമാവാം. ഈ സാഹചര്യത്തില്‍ അവളുടെ ദേഹം സ്പര്‍ശിക്കുവാനുള്ള അവകാശം ഈ ഉടമയ്ക്കുണ്ടായിരിക്കുകയില്ല. വിവാഹം ചെയ്യാതെ തന്നെ ലൈംഗികമായി ഉപയോഗിക്കാനും, ശക്തമായ നിബന്ധനകള്‍ക്ക് വിധേയമായി, ഇസ്‌ലാം അനുവദിച്ചിരുന്നു. അവളുടെ ഒരു ആര്‍ത്തവം കഴിഞ്ഞ ശേഷമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഒരു സ്ത്രീയെ ഒരു പുരുഷന്ന് മാത്രമേ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. മറ്റാരും അവളെ ഉപയോഗിച്ചുകൂടാ. ഒരു പുരുഷന്‍ ഉപയോഗിക്കുന്ന അടിമസ്ത്രീയെ അടിമയായി മറ്റൊരാള്‍ക്ക് കൈമാറാന്‍ പറ്റുകയില്ല; അഥവാ വില്‍ക്കാനോ സൌജന്യമായി നല്‍കാനോ പാടില്ല. അവളെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുക മാത്രമേ വഴിയുള്ളു. അവള്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വതന്ത്ര ഭാര്യ പ്രസവിക്കുന്ന കുഞ്ഞിനെ പ്പോലെ പിതൃസ്വത്ത് ഉള്‍പ്പെടെ എല്ലാറ്റിനും അവകാശമുണ്ടായിരിക്കും. അവര്‍ അവരുടെ പിതാവിന്റെ അടിമകളായിരിക്കുകയില്ല; മക്കളായിരിക്കും എന്നര്‍ത്ഥം. പുരുഷന്‍ മരിക്കുന്നതോടെ അവള്‍ സ്വതന്ത്രയാവുകയും ചെയ്യും.

    ഒരു സ്ത്രീയെ അവളുടെ രക്ഷിതാവ് ഒരു പുരുഷന്ന് വിവാഹം ചെയ്തു കൊടുക്കുന്നത് പോലെ, ഒരു രാഷ്ട്രം അതിന്റെ അധീനത്തില്‍ വരുന്ന അടിമസ്ത്രീയെ അവളുടെ രക്ഷിതാവിന്റെ സ്ഥാനത്ത് നിന്നുകൊണ്ട് ഒരു പൌരന്ന് ഏല്‍പ്പിച്ചു കൊടുക്കുന്ന ഒരു പ്രക്രിയയാണിത്. പേര്‌ വിവാഹമെന്നല്ലെന്ന് മാത്രം.

    ആദ്യ ഘട്ടത്തില്‍ ഇസ്‌ലാമിക രാഷ്ട്രത്തില്‍ ജയില്‍ സംവിധാനമുണ്ടായിരുന്നില്ല; അക്കാലത്താണ്‌ അടിമത്ത സമ്പ്രദായം ഉപയോഗപ്പെടുത്തിയത്. ജയില്‍ സംവിധാനവും അടിമത്ത സമ്പ്രദായവും തമ്മിലുള്ള സാദൃശ്യവും പരിഗണിക്കാവുന്നതാണ്‌. പരിഷ്‌കൃത ലോകത്തിന്റെ പേര്‌ പറഞ്ഞാണല്ലോ ഇസ്‌ലാമിനെ വിമര്‍ശിക്കുന്നത്. പരിഷ്‌കൃത ലോകം യുദ്ധ/ത്തടവുകാരോട് പെരുമാറുന്ന വിധവും പരസ്യമായ കാര്യമാണല്ലോ. യൂ. എസ്സിന്റെ ഗ്വാണ്ടനാമോയും ഇറാഖിലെ അബൂഗുറൈബും കുപ്രസിദ്ധി ആര്‍ജ്ജിച്ചത് തടവുകാരോടുള്ള ക്രൂരതയുടെ പേരിലാണാല്ലോ.

    ReplyDelete
  39. ആലിക്കോയ മാഷേ

    "ഒരു നിരോധന പ്രഖ്യാപനം കൊണ്ട് അടിമത്തം ഇല്ലാതാക്കാന്‍ കഴിയുമെന്ന് ഇസ്‌ലാം വ്യാമോഹിച്ചിരുന്നില്ല. "

    ദേ പിന്നെയും ദൈവത്തിനെ താങ്കള്‍ കൊച്ചാക്കുന്നു. ദൈവത്തിന് ഒരു പ്രഖ്യാപനം കൊണ്ട് അടിമത്തം ഇല്ലാതാക്കാന്‍ സാധിക്കില്ല പോലും. എബ്രഹാം ലിങ്കന്‍ ഒരു പ്രഖ്യാപനം കൊണ്ട് അടിമ വ്യാപാരം നിര്‍ത്തല്‍ ചെയതല്ലോ? അപ്പോള്‍ അദ്ദേഹം ദൈവത്തേക്കാള്‍ മഹാനാവുമല്ലോ. ഒരു അടിമയുടെ ഭാവികാര്യങ്ങള്‍ ദൈവം മുന്‍‌കൂട്ടി അറിഞ്ഞ് രേഖപ്പെടുത്തിയതുകൊണ്ട് ആ രേഖയ്ക്കൊരു കോട്ടം വരാതിരിക്കാന്‍ ദൈവം ഒറ്റയടിക്ക് അടിമത്തം അവസാനിപ്പിക്കാന്‍ തുനിഞ്ഞില്ല എന്നു പറഞ്ഞാല്‍ മനസ്സിലാക്കാമായിരുന്നു. പക്ഷേ അപ്പോഴും ഭാവി രേഖപ്പെടുത്തിവച്ച് ഇനി ഒന്നും ചെയ്യാന്‍ കഴിയാതെയിരിക്കുന്ന നിസ്സഹായാനായ ദൈവത്തെയാണ് താങ്കള്‍ വരച്ചുകാട്ടുന്നത്.

    ReplyDelete
  40. To Rajan
    പറയുന്നത് മനാസിലാകായ്കയാണോ അതല്ല മനസ്സിലാക്കിയിട്ടും കുരുട്ട് ചോദ്യം ചോദിക്കുകയാണോ?
    * ദൈവത്തിന്‌ അസാദ്ധ്യമായി ഒന്നുമില്ല; ഒരു പ്രഖ്യാപനം കൊണ്ട് എന്ത് വേണമെങ്കിലും ഉണ്ടാക്കാനും ഇല്ലാതാക്കാനും അവന്ന് നിഷ്പ്രയാസം സാധിക്കും.
    ഇവിടെ അടിമത്തം ഒരു പ്രഖ്യാപനം കൊണ്ട് ഇല്ലാതാക്കാന്‍ കഴിയില്ല എന്ന് പറഞ്ഞത് അങ്ങനെ ചെയ്യാനുള്ള കഴിവ് ദൈവത്തിനില്ല എന്ന അര്‍ത്ഥത്തിലല്ല. സാമൂഹികജീവിതത്തിന്ന് അല്ലാഹു നിശ്ചയിച്ച ഒരു പ്രകൃതി നിയമമുണ്ട്. ആ നിയമമനുസരിച്ചാണ്‌ ഭൂമിയില്‍ കാര്യങ്ങള്‍ സംഭവിക്കുക. ഇസ്‌ലാം ഇടപെടുമ്പോഴും ഈ നിയമം അനുസരിച്ച് തന്നെയേ കര്യങ്ങള്‍ നടക്കുകയുള്ളൂ. എന്നിരിക്കെ ഒരു പ്രഖ്യാപനം കൊണ്ട് അടിമത്തം ഇല്ലാതാക്കാന്‍ ആവില്ല എന്നാണ്‌ ഉദ്ദേശിച്ചത്. ആധുനിക ഭൂര്‍ഷ്വാസിക്ക് കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ കിട്ടാനുള്ള അവസരമൊരുക്കാനായിരുന്നു ലിങ്കന്‍ അടിമത്തം റദ്ദാക്കിയത് എന്ന ആരോപണം നിലവിലുണ്ട്. അതോടൊപ്പം അന്നത് വിജയിച്ചിരുന്നില്ല എന്ന് വിലയിരുത്തപ്പെട്ടിട്ടുമുണ്ട്.
    എന്നാല്‍ ഇസ്‌ലാമിന്റെ പ്രായോഗിക നടപടി മൂലം പടിപടിയായി അടിമകള്‍ മോചിപ്പിക്കപ്പെടുന്ന അവസ്ഥയുണ്ടായി. അടിമത്തത്തില്‍ തുടരണോ വേണ്ടേ എന്നത് അടിമയ്ക്ക് തീരുമാനിക്കാം എന്നേടത്ത് വരെ കാര്യങ്ങള്‍ എത്തി. ആരെങ്കിലും അടിമത്തത്തില്‍ തുടര്‍ന്നാല്‍ തന്നെ അവന്റെ നില ഏറെ മെച്ചപ്പെട്ടതായിരിക്കുമെന്ന് ഇസ്‌ലാം നേരത്തെ തന്നെ ഉറപ്പ് വരുത്തിയിട്ടുമുണ്ട്.
    ഒരു അടിമയുടെ ഭാവി രേഖപ്പെടുത്തി വച്ച് പിന്നെ ഒന്നും ചെയ്യാന്‍ കഴിയാതെ പോകുന്ന നിസ്സഹായത അല്ലഹുവിന്നുണ്ടാകില്ല; കാരണം അവന്‍ എല്ലാം അറിയുന്നവനാണ്‌. അടിമ അടിമത്തത്തില്‍ തുടരുമോ അതല്ല മോചിപ്പിക്കപ്പെടുമോ എന്നതും അല്ലാഹുവിന്നറിയാത്ത കാര്യമല്ല. അത്കൊണ്ട് ഒരു അടിമയെക്കുറിച്ച് അവന്‍ കാലാകാലം അടിമയായിരിക്കുമെന്ന് എഴുതി പെട്ടുപോകുന്നവനല്ല അല്ലാഹു; അങ്ങനെ ആണെന്ന് വരുത്താല്‍ മി. രാജന്‍ എത്ര ശ്രമിച്ചാലും അത് നടക്കുകയില്ല.

    ReplyDelete
  41. ഇവിടെ വിശദമാക്കപ്പെട്ട കാര്യങ്ങള്‍ വായിച്ചു കഴിഞ്ഞപ്പോള്‍ ഈ വിഷയവുമായി ബന്ധപ്പെട്ടു യുക്തിവാദികളുടെ എല്ലാ ചോദ്യങ്ങള്‍ക്കും സുവ്യക്തമായി മറുപടി നല്‍കപ്പെട്ടിരിക്കുന്നു എന്ന് ഉറപ്പിച്ചു പറയാം.

    ആലിക്കോയമാഷിന്‍റെ സമഗ്രവും ലളിതവുമായ അവതരണം
    അഭിനന്ദനാര്‍ഹം. പടച്ചവന്‍ അര്‍ഹമായ പ്രതിഫലം നല്കുമാറാകട്ടെ.

    യുക്തിവാദികളുടെ സദാചാര സങ്കല്‍പം മുകളില്‍ പറഞ്ഞത് തന്നെയല്ലേ.എന്നിട്ടും പ്രായോഗികമായി അവര്‍ മതങ്ങളുടെ സദാചാരം കൊണ്ട് നടക്കുന്നത് എന്തുകൊണ്ടാണ്?
    തങ്ങള്‍ മുന്നോട്ടു വെക്കുന്നതിനെക്കള്‍ മികച്ചതാണ് മതങ്ങളുടെ ഇക്കാര്യത്തിലുള്ള നിലപാട് എന്ന് അവര്‍ ഇതിലൂടെ അംഗീകരിക്കുകയല്ലേ ഫലത്തില്‍ ചെയ്യുന്നത്?

    ഇത്തരം കാര്യങ്ങളെ കുറിച്ച് ഇവിടെ വന്ന യുക്തിവാദികള്‍ എന്തെ മൗനം പാലിക്കുന്നു?

    മേല്‍ പറഞ്ഞ രീതിയില്‍ ഉള്ള ഒരു സദാചാര സങ്കല്‍പം വച്ചുപുലര്തുന്നവര്‍ നിങ്ങളുടെ കൂട്ടത്തില്‍ ആരുമില്ലേ? എങ്കില്‍ ആ എഴുതി വിട്ട ലേഖനത്തിന്റെ അര്‍ത്ഥമെന്താണ്?

    മതത്തെ ഇത്രയൊക്കെ വെറുക്കുമ്പോഴും അതേ മതത്തിന്റെ
    സങ്കല്പങ്ങളെ,നിര്‍ദേശങ്ങളെ തങ്ങളുടെ കുടുംബ-സാമൂഹിക മേഖലകളില്‍ പിന്തുടരുന്നത് യുക്തിവാദപരമായി നോക്കുമ്പോള്‍
    കാപട്യമല്ലേ?

    ReplyDelete
  42. നന്നായിട്ടുണ്ട് ആലികോയ മാഷേ...
    വ്യക്തവും ലളിതവും ആയ വിശധീകരണങ്ങള്‍...
    അഭിനന്ദങ്ങള്‍ ... തുടരുക...

    ReplyDelete
  43. ഒറ്റയടിക്ക് അടിമത്തം നിരോധിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഖുര്‍ ആന്‍ അതവസാനിപ്പിച്ചുകൊണ്ട് ഒരു ഉത്തരവിറക്കാതിരുന്നത് എന്ന ന്യായീകരണം ഇസ്ലാമിന്റെ അടിസ്ഥാന ‍ സിദ്ധാന്തവുമായി പൊരുത്തപ്പെടുന്നതോ സാമാന്യ യുക്തിക്കു നിരക്കുന്നതോ അല്ല. ഒരു ലക്ഷത്തി ഇരുപത്തി നാലായിരം പ്രവാചകന്മാരെ പല സന്ദര്‍ഭങ്ങളിലായി നിയോഗിച്ചുകൊണ്ട് മാനവകുലത്തിനു ഘട്ടം ഘട്ടമായി സന്മാര്‍ഗ്ഗ ദര്‍ശനം നല്‍കിയ ദൈവം ഒടുവില്‍ എല്ലാ ഘട്ടവും പൂര്‍ത്തീകരിച്ചുകൊണ്ടുള്ള സമ്പൂര്‍ണ്ണവും ശാശ്വതവും അന്യൂനവുമായ ഒരു ജീവിത വ്യവസ്ഥയുമായി മുഹമ്മദ് നബിയെ അയച്ചു എന്നാണല്ലോ മതം അവകാശപ്പെടുന്നത്. ഖുര്‍ ആനില്‍ ഇനിയൊരു കുത്തോ കോമയോ പോലും മാറ്റേണ്ടതില്ല എന്നും മതം ശാഠ്യം പിടിക്കുന്നു. അപ്പോള്‍ അടിമത്തം ഒറ്റയടിക്കു മാറ്റാന്‍ നിവൃത്തിയില്ലാത്തതുകൊണ്ട് ഖുര്‍ ആന്‍ അതിനെ ന്യായീകരിച്ചു എന്ന വാദം നില നില്‍ക്കുമോ? ഒറ്റയടിയടിച്ചുകൊണ്ട് സന്മാര്‍ഗ്ഗ സംസ്ഥാപനത്തിനു തുടക്കം കുറിക്കാനല്ല; അവസാനത്തെ ‘അടി’അടിച്ചുകൊണ്ട് പ്രവാചകപരമ്പരയുടെ ദൌത്യം പൂര്‍ത്തീകരിക്കാനാണു അന്ത്യപ്രവാചകന്‍ നിയോഗിക്കപ്പെട്ടത് എങ്കില്‍ ഖുര്‍ ആന്‍ അടിമത്തം ഒരു ഇഷ്യൂ ആയി പരിഗണിക്കുകപോലും ചെയ്തിട്ടില്ല എന്നല്ലേ അതിനര്‍ത്ഥം? ഇനിയൊരു വെളിപാടിന്റെയോ അവതാരപുരുഷന്റെയോ ആവശ്യമില്ലാത്തവിധം ഖുര്‍ ആന്‍ സമ്പൂര്‍ണ്ണമാണെങ്കില്‍ അടിമത്തം ഒരു തിന്മയായി ദൈവം കരുതിയിട്ടില്ല എന്നു വ്യക്തം! അടിമത്തം ഒരു തിന്മയാണെന്ന തിരിച്ചറിവ് ദൈവത്തിനുണ്ടായിരുന്നെങ്കില്‍ അതു നിരോധിക്കുന്നതിനാവശ്യമായ കര്‍മ്മ പദ്ധതികള്‍ ആദ്യകാലപ്രവാചകര്‍ മുഖേന തന്നെ ആരംഭിക്കേണ്ടതായിരുന്നു. പക്ഷെ ഈ ദൈവം ഒരു പ്രവാചകനോടും ഇങ്ങനെയൊരു കാര്യം പറഞ്ഞതായി കാണുന്നില്ല.


    ഏഴാം ശതകത്തിലെ അറബികള്‍ അടിമ വ്യവസ്ഥയെ നിരാകരിക്കാന്‍ പാകപ്പെടാത്തതുകൊണ്ടാണ് ഈ കൊടിയ അനീതിയെ ശരി വെക്കുകയും വെപ്പാട്ടി സമ്പ്രദായം പോലുള്ള ഹീനമായ ആചാരങ്ങള്‍ക്കു പച്ചക്കൊടി കാട്ടുകയും ചെയ്തുകൊണ്ട് ദൈവീക സന്മാര്‍ഗ്ഗ വ്യവസ്ഥ പൂര്‍ത്തീകരിക്കേണ്ടി വന്നത് എന്ന ന്യായീകരണം ദൈവം എന്ന കഥാപാത്രത്തെ തന്നെ അവഹേളിക്കുന്നതിനു തുല്യമല്ലേ? അടിമത്തം നിരോധിക്കാന്‍ സമൂഹം പക്വമാകും മുമ്പേ പ്രവാചക പരമ്പരയും വെളിപാടു പ്രസിദ്ധീകരണവും നിര്‍ത്തലാക്കിയതന്റെ ഔചിത്യമെന്ത്? അടിമസമ്പ്രദായത്തെയും അതിലൂടെയുള്ള ലൈംഗിക ചൂഷണത്തെയും ശരി വെക്കുന്ന ഖുര്‍ ആന്‍ വചനങ്ങള്‍ക്കു അന്ത്യപ്രളയം വരെ പ്രസക്തിയുണ്ടോ?

    ReplyDelete
  44. നൂറിലധികം “ഗേൾ ഫ്രന്റ്സ്“ ഉണ്ടായിരുന്ന കാറൽ മാക്സിന്റെ പിൻ മുറക്കാർ.. സദാചാരം പറയുന്നു.മത സമൂഹങ്ങളിൽ നില നിൽക്കുന്ന സദാചാരം ഇല്ലായിരുന്നെങ്കിൽ ഈ ജബാർ(അഹങ്കാരി.ഭാഷന്തരം)ജനിക്കുമായിരുന്നോ ഉണ്ടെങ്കിൽ തന്നെ വല്ല സിഫിലിസോ എയിഡ്സോ സഹിതമായിരിക്കും.എന്താണാവോ സദാചാരം.നീതി എന്നതൊക്കെ.?

    ReplyDelete
  45. മി. ജബ്ബാര്‍, ഈ കമന്റുകളില്‍ താങ്കള്‍ക്കുള്ള മറുപടി ഉണ്ട്.

    1
    2
    3
    4
    5
    6

    ReplyDelete
  46. നല്ല രീതിയില്‍ മാന്യമായി തന്നെ മറുപടി പറഞ്ഞ ആലിക്കോയ മാസ്റെര്‍ക്ക് അഭിനന്ദനങ്ങള്‍ ..ഇസ്ലാമിന്റെ സദാചാരത്തെ മനസ്സില്‍ അംഗീകരിച്ചാലും ,പുറമേ അംഗീകരിക്കുവാനും പ്രശംസിക്കുവാനും യുക്തി വാദക്കാര്‍ക്ക് മടിയുണ്ട് . അതൊക്കെ അംഗീകരിച്ചാല്‍ പിന്നെ യുക്തി വാദത്തിനും അത് പ്രച്ചരിപ്പിക്കുന്നവര്‍ക്കും നില നില്‍പ്പില്ലല്ലോ ...സ്വതന്ത്ര ലൈമ്ഗികതയാനല്ലോ യുക്തി വാദത്തിലേക്ക് പലരെയും ആകര്‍ഷിക്കുന്ന ഘടകം .(എന്നാല്‍ ഇതൊന്നുംപ്രയോഗ വല്ക്കരിക്കപ്പെടുന്നില്ല എന്നതാണ് കുറെയൊക്കെ ആശ്വസിക്കാവുന്ന കാര്യം ..അത് കൊണ്ടോക്കെയാണ് ഇവരെ കാര്യമായി പൊതു സമൂഹം എതിര്‍ക്കാത്തതും ...എട്ടിലെ പശുവിനെ ആരും ഓടിച്ചു വിടാരില്ലല്ലോ .)

    ReplyDelete